ഇതിലെ കഥക്കോ കഥാപാത്രങ്ങൾക്കോ ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായൊ യാതൊരു ബന്ധവുമില്ല . ഇത് തികച്ചും ഒരു സാങ്കൽപ്പിക കഥ മാത്രമാണ് . ഇത് വെറുമൊരു കഥയായി മാത്രം വായിക്കുക ... വായനക്കാരുടെ സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു ...നിങ്ങളുടെ വിലയേറിയ അപിപ്രായങ്ങളും വിമർശ്ശനങ്ങളും അറിയിക്കുക ...നന്ദി .
നേരം പുലരുന്നതേയുള്ളൂ ...നേരിയ വെളിച്ചം മാത്രം ., മകരമാസത്തിന്റെ തണുപ്പ്കാരണം റോഡും റോഡിൻറെ ഇരുവശങ്ങളിലുള്ള ചെടികളും ഈറനണിഞ്ഞു നിന്നു . ടാറിട്ട റോഡാണെങ്കിലും പലയിടത്തും പൊട്ടലും കുണ്ടും കുഴികളും .... റോഡിൽ ഒരു സൈക്കിളിന്റെ ചെയിൻ ഉരഞ്ഞ്കൊണ്ടുള്ള കരകര ശബ്ദം കേൾക്കാം ..സൈക്കിളിൽ രണ്ട്മൂന്ന് പാത്രങ്ങൾ കൊളുത്തിയിട്ട് കേരിയറിൽ ഒരുചാക്കും കെട്ടിവെച്ച് തലയിൽ ഒരു തോർത്ത്മുണ്ടും കെട്ടി ,ഏന്തിവലിഞ്ഞ് സൈക്കിൾ ചവിട്ടി അയാൾ തൻറെ ചായക്കടയുടെ മുന്നിലെത്തി . സൈക്കിൾ ചുമരിൻറെ അരുകിൽ ചാരിവെച്ച് തൂക്കുപാത്രങ്ങളും ചാക്കും ഇറക്കിവെച്ചു . നിരപ്പലകകൾ ഓരോന്നായി എടുത്ത് മാറ്റി അയാൾ ചായക്കട തുറന്നു .ചെറിയ മണ്ണെണ്ണ വിളക്ക് കത്തിച്ച് വെച്ചു .അടുപ്പ്കത്തിക്കുന്നതിനുമുമ്പ് ഓലകൊണ്ട് മറകെട്ടിയതിൽ തൂക്കിയിട്ടിരുന്ന റേഡിയോ ഓണ്‍ ചെയ്തു ..റേഡിയോയിൽ പ്രത്യേക വാർത്താബുള്ളറ്റിൻ നടന്നുകൊണ്ടിരിക്കുകയായിരുന്നു ....... ആ വാർത്ത കേട്ട് അയാൾ ചെയ്തുകൊണ്ടിരുന്ന പണി നിർത്തിവെച്ച് ഒരു കോരിത്തരിപ്പോടെ വാർത്തകേട്ട് അടുത്തുള്ള ഒരു ബഞ്ചിലിരിന്നു ...
"കമ്പംകോട്ട് ഗ്രാമത്തിൽ വർഗ്ഗീയകലാപം ...നിരവധി പേർ കൊല്ലപ്പെട്ടു ....പലരും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ...വീടുകളും വാഹനങ്ങളും അക്രമത്തിൽ തകർന്നു ....രാത്രി ഒമ്പത് മണിയോടുകൂടിയയിരുന്നു കലാപത്തിൻറെ തുടക്കം ...സംഭവസ്ഥലത്തേക്ക് കൂടുതൽ പോലീസിനെ വിന്യസിച്ചതായി മുഖ്യമന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു ........." ഇതായിരുന്നു വാർത്തയുടെ ചുരുക്കം .
നേരം വെളുത്തു .കേരളക്കരയാകെ വാർത്തപരന്നു .അടിയന്തിര മന്ത്രിസഭാകൂടി കാര്യങ്ങൾ വിലയിരുത്തി .പതിനൊന്ന് മണിക്ക് പ്രതിപക്ഷപാർട്ടികളുമായി ചർച്ച നടത്താൻ മന്ത്രിസഭ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി .
കമ്പംകോട്ട് എന്ന ഗ്രാമം എന്നും കേരള രാഷ്ട്രീയം ചർച്ചചെയ്യപ്പെട്ട ഒരു സ്ഥലമാണ് . കാരണം , ആ ഗ്രാമത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടിയില്ല !... അവിടെ ഹിന്ദു മുസ്ലിം മത സംഘടനകൾ മാത്രം . പരസ്പരം വർഗ്ഗീയ വിഷം തുപ്പുന്നവർ ..മുമ്പ് നേരിയ ഭൂരിപക്ഷത്തിൽ നാഷണൽ കോണ്ഗ്രസ്സ് ഭരിച്ചിരുന്നതായിരുന്നു കമ്പംകോട്ട് ഗ്രാമപഞ്ചായത്ത് . മുസ്ലിം മത സംഘടനയുടെ പിന്തുണയോടെയായിരുന്നു ഭരണം . ബാബരി മസ്ജിദിൻറെ തകർച്ചയിൽ ആ ഗ്രാമത്തിൽ ആകെയുണ്ടായിരുന്ന നാഷണൽകോണ്ഗ്രസ്സിന്റെ കോടി ആറ്റിലെറിയപ്പെട്ടു. അവിടെ കലാപം പൊട്ടിപ്പുറപ്പെട്ടു . അന്നത് നിയന്ത്രിച്ചത് ചില പ്രായമായവർ ചേർന്നാണ് . അവരിൽ മാത്രമാണ് മതത്തിനപ്പുറം മനുഷ്യനാണ് വലുതെന്ന ബോധാമുണ്ടായിരുന്നത് .
കമ്പംകോട്ട് ഗ്രാമത്തിൽ അറിയപ്പെടുന്ന ഒരു തറവാടായിരുന്നു 'മഞ്ചക്കൽ തറവാട്' . പിന്നീട് അവർ ആ പഞ്ചായത്തിന്റെ ഭരണം ഏറ്റെടുത്തു . പഴയകാല ജന്മികളായിരുന്നു അവർ .ഒരു പാരമ്പര്യ നായർ തറവാട് .എല്ലാ മതക്കാരെയും ഒരു പോലെ കാണുന്നവർ ..ആ തറവാട്ട് അംഗങ്ങൾ മത്സരിക്കും ..ഭരണം പിടിക്കും ..ഇതായിരുന്നു കുറച്ച് കാലമായി അവിടെ സംഭവിക്കുന്നത് .
മഞ്ചക്കൽ തറവാട്ടിലെ ഇപ്പഴത്തെ കാരണവർ മാധവൻ നായരായിരുന്നു .അദ്ധേഹത്തിന്റെ വാക്കിനു ആ നാട്ടിൽ മറുവാക്കില്ലായിരുന്നു . നാട്ടുകാരുടെ കുടുംബ പ്രശ്നങ്ങളോ ,മതവിഷയങ്ങളോ എന്ത് തന്നെയായാലും മഞ്ചക്കൽ തറവാട് മുറ്റത്ത് മാധവൻ നായരുടെ മുഖാന്തരമായിരുന്നു ഒത്ത് തീർപ്പായിരുന്നത് .
ആ നാട്ടിൽ വിദ്യാഭ്യാസം പുറത്ത്പോയി നേടിയത് രണ്ട്പേരാണ് .മാധവൻ നായരുടെ മകൾ ഭാമയും ,അധികം സാമ്പത്തികമില്ലാതിരിന്നിട്ടും കഷ്ടപ്പെട്ട് പഠിച്ച സുബൈറും ... ഭാമ മദ്രാസിലും സുബൈർ ബാഗ്ലൂരുമാണ് പഠിച്ചിരുന്നത് . ഏതോ ഒരു സുന്ദര നിമിഷത്തിൽ ഭാമയും സുബൈറും പ്രണയത്തിലായി ..രണ്ട് പേർക്കും മതമുണ്ടെങ്കിലും അവർ ആ മതത്തിൽ ജീവിച്ചിരുന്നവരായിരുന്നില്ല .! അത്കൊണ്ട് തന്നെ പലകാര്യങ്ങളിലും അവർ തമ്മിലുള്ള സാമ്യത അവരെ പ്രണയത്തിലെത്തിച്ചു .
പ്രണയം നാട്ടിൽ ചർച്ചാവിഷയമായിത്തുടങ്ങി എന്നായപ്പോൾ രണ്ട് പേരും നാട് വിടാൻ തീരുമാനിച്ചു . രാത്രിയിൽ ബാഗുമെടുത്ത് ഇരുട്ടിൻറെ മറവിൽ അവർ ഓടി .. പൊതുവെ അവരുടെ പ്രണയത്തിൽ ക്ഷുബിധരായിരുന്നു ഹിന്ദു മുസ്ലിം വർഗ്ഗീയവാദികൾ ....ഒളിച്ചോട്ടം എങ്ങിനെയോ മണത്തറിഞ്ഞ ഹിന്ദു തീവ്രവാദികൾ അവരെ തടയാൻ തീരുമാനിച്ചു ..
ഇടവഴിയിലെ കൂരിരുട്ടിനെ കീറിമുറിച്ച് കൊണ്ട് ഒരു ജീപ്പ് പാഞ്ഞ് വന്നു.
അപകടം മണത്ത സുബൈറും ഭാമയും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും .. അവർ പിടിക്കപ്പെട്ടു ..ഭാമയെ പിടിച്ച് കൊണ്ടുപോയി മാധവൻ നായരെ എൽപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം .. അവരത് ചെയ്തു ...പക്ഷെ !! അതിനെ എതിർത്ത് നിന്ന സുബൈറിനെ അവർ വെട്ടി...വെട്ടേറ്റ സുബൈർ മരിച്ചു . ഇതറിഞ്ഞ മുസ്ലിം തീവ്രവാദികൾ മാധവൻ നായരുടെ നിർദ്ദേശ പ്രകാരമാണ് ഇതെല്ലാം നടന്നെതെന്നു തെറ്റിദ്ധരിച്ച് അവർ മഞ്ചക്കൽ തറവാട്ടിൽ കയറി മാധവൻ നായരെ വെട്ടി . അദ്ദേഹം മരിച്ചില്ലെങ്കിലും ,അതിൻറെ പേരിൽ ഹിന്ദു മുസ്ലിം തമ്മിലടിച്ചു .കമ്പംകോട്ട് ഗ്രാമം കലാപഭൂമിയായി .
സമയം പതിനൊന്നുമണി കഴിഞ്ഞു .....
മുഖ്യമന്ത്രിയും പ്രതിപക്ഷവും ചർച്ച തുടങ്ങിയിട്ട് കുറച്ചു സമയമായി ....
"നമ്മൾ പറഞ്ഞതന്നെ പറഞ്ഞു കൊണ്ടിരുന്നാൽ വെറുതെ സമയം കളയാന്നല്ലാതെ ഒരു കാര്യവുമില്ല.. മന്ത്രി സഭ ഒരു തീരുമാനമെടുത്തിട്ടുണ്ട്.. അത് നടപ്പാക്കലേ വഴിയുള്ളൂ.."
മുഖ്യ മന്ത്രി നിലപാട് വെക്തമാക്കി.
കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയാണിതിനോട് പ്രതികരിച്ചത്..
"നിങ്ങൾ പറയുന്ന കേന്ദ്ര സേനയെ ഇറക്കുന്നതിനു ഞങ്ങൾ എതിരല്ല..എന്നാൽ ദീർഘകാലത്തെക്ക് അവരവിടെ തമ്പടിക്കാന്നുള്ളത് നാണം കെട്ട ഏർപ്പാടാണു..ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം ..ആ നാടിന്റെ അവസ്ഥ നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണു..ഒരു രാഷ്ട്രീയപാർട്ടിയും അവിടെ ഇല്ല..ആകെയുണ്ടായിരുന്നത് നിങ്ങളെ പാർട്ടിയാണു..ആതിന്റെ കാര്യമറിയാലോ..ഞങ്ങളെ പാർട്ടിയുടെ ഒരു കൊടി അവിടെ പാറുന്നുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.."
"അത് നിങ്ങളെ പാർട്ടിക്കാര്യമാണു പറയുന്നത്..ഇത് അതിനുള്ള വേദിയല്ല...നമുക്കിതിൽ എന്ത് ചെയ്യാൻ കഴിയുമെന്നാണു ചർച്ച.."
"അത് നിങ്ങൾ പറഞ്ഞല്ലോ കേന്ദ്രസേനയെ ഇറക്കുമെന്ന്..നിങ്ങളിറക്ക്..ആ നാട്ടിൽ ചെങ്കൊടിൽ നാട്ടി സമാധാനം ഉറപ്പ് വരുത്തുക എന്നതാണു ഞങ്ങളെ തീരുമാനം..അത് ഞങ്ങൾ നടത്തുക തന്നെ ചെയ്യും.."
ഗൗരവത്തോടെ ഇതും പറഞ്ഞ് പാർട്ടി സെക്രട്ടറി ചർച്ച അവിടെ അവസാനിപ്പിച്ചു.
അങ്ങനെ കമ്പം കോട്ട് ഗ്രാമത്തിൽ കേന്ദ്ര സേനയെ വിന്യസിച്ചു.. കലാപത്തിനു അറുതിവന്നെങ്കിലും എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പടാം എന്ന നിലയിലായിരുന്നു ജനങ്ങളുടെ മനസ്സ്..
കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റേറ്റ് കമ്മറ്റികൂടി. എല്ലാ ജില്ലാകമ്മറ്റികൾക്കും അവർക്ക് കീഴിലുള്ള ഘടകങ്ങളിൽ നിന്ന് പാർട്ടിയുടെ ശക്തരായ പ്രവർത്തകരേയും പാർട്ടിക്ലാസ്സെടുക്കാൻ കഴിവുള്ളവരേയും കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ധേശം കൊടുത്തു. ജില്ലാ കമ്മറ്റികൾ ഏരിയാ ലോക്കൽ ബ്രാഞ്ച് തലത്തിലേക്ക് നിർദ്ധേശം കൈമാറി... ഒരാഴ്ച്ചക്കുള്ളിൽ ജില്ലാ കമ്മറ്റികൾ റിപ്പോർട്ട് സമർപ്പിച്ചു. ആയിരത്തി ഇരുന്നൂറ്റിയമ്പതോളം വരുന്ന സഖാക്കളുടെ ലിസ്റ്റാണു സ്റ്റേറ്റ് കമ്മറ്റിക്ക് കൈമാറിയത്.. സ്റ്റേറ്റ് കമ്മറ്റി വിശദമായ പഠനത്തിനു ശേഷം സഖാക്കളിൽ നിന്ന് ആറുപേരെ തിരഞ്ഞെടുത്തു.
അതിനിടെ ഒരു ജില്ലാ കമ്മറ്റിയുടെ ശക്തമായ ഇടപെടൽ മൂലം ഒരു സഖവിനെ കൂടി അതിൽ ഉൾപ്പെടുത്തി. ഒരു ബ്രാഞ്ചിലെ അമ്പത് കഴിഞ്ഞ ഒരു പഴയകാല സഖാവിനെ ഇങ്ങനെ ഒരു ദൗത്യത്തിലേക്കെടുക്കാൻ സ്റ്റേറ്റ് കമ്മറ്റി വിസമ്മതിച്ചെങ്കിലും , അയാളുടെ ആവേശം പാർട്ടിയെ കൊണ്ട് മാറ്റി ചിന്തിപ്പിച്ചു..'സഖാവ് സലാം' അതായിരുന്നു അയാളുടെ പേര്.
ആ ചെറുപ്പക്കാർക്കിടയിൽ സ.സലാം ആവേശമായി..
സഖാക്കൾ ഏഴുപേരേയും പ്രത്യേക കോച്ചിങ്ങിനായി പാർട്ടി മൂന്നുമാസത്തേക്ക് വേറെ വേറെയായി കേരളത്തിന്റെ വിവിധ ഭഗങ്ങളിലേക്കയച്ചു.
മൂന്ന് മാസം കഴിഞ്ഞ് കറതീർന്ന കരുത്തുറ്റ സഖാക്കളായി അവർ തിരിച്ച് വന്നു. കമ്പം കോട്ട് ഗ്രാമത്തിലേക്ക് അവരെ യാത്രക്ക് സജ്ജമാക്കി. പോകും മുമ്പ് പാർട്ടി സെക്രട്ടറി അവരുമായി കൂടിക്കാഴ്ച്ച നടത്തി.
"സഖാക്കളേ..നിങ്ങൾ പാർട്ടിയുടെ വലിയൊരു ദൗത്യമേറ്റെടുത്താണു പുറപ്പെടാൻ ഒരുങ്ങുന്നത്..ഒരിക്കലും എന്ത് പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും ദൗത്യം പൂർത്തിയാക്കാതെ തിരിച്ച് വരരുത്..പാർട്ടിക്ക് വേണ്ടി ജീവൻ നൽകാൻ തയ്യാറായി വേണം നിങ്ങൾ പോകാൻ..ഇതിലെ സ.സലീമിനു പ്രായം കണക്കിലെടുത്ത് ഇനിയും പിന്തിരിയാൻ പാർട്ടി അവസരം നൽകുന്നുണ്ട്..എന്ത് പറയുന്നു.."
"സഖാവേ..എന്നെ പോകാൻ അനുവദിക്കണം..അവിടത്തെ വിഷം ചീറ്റുന്ന മത തീവ്ര വാദികളുടെ വാളിൻ മുനയിൽ ഈ ജീൻ
വെടിയേണ്ടി വന്നാൽ ..അത് ആ ഗ്രാമത്തിൽ ചെങ്കൊടിനാട്ടി പരസ്പരം വെട്ടിമരിക്കുന്നവരെ കൊണ്ട് കൈകോർത്ത് പിടിച്ച് ഇങ്കുലാബ് സിന്ദാബാദ് വിളിപ്പിച്ചെ സംഭവിക്കൂ.."
പ്രായത്തെ വെല്ലുന്ന അയാളുടെ ആവേശം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ മറ്റു സഖാക്കൾ അറിയാതെ ഒരേ സ്വരത്തിൽ ഉറക്കെവിളിച്ചു.. " ഇങ്കുലാബ് സിന്ദാബാദ് ..ഇങ്കുലാബ് സിന്ദാബാദ്..കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്.."
ഏഴു സഖാക്കളുടേയും തോളിൽ തട്ടി അഭിനന്ദിച്ച് പാർട്ടി സെക്രട്ടറി അവരെ യാത്രയാക്കി.
വൈകുന്നേരം അഞ്ച് മണിക്കുള്ള തംബുരു ബസ്സിൽ കമ്പം കോട്ട് ഗ്രാമത്തിൽ സഖാക്കൾ ഓരോരുത്തരായി ചെന്നിറങ്ങി.
( റൗഫ് റഹ്മത്തുള്ള വടക്കേകാട് )
==============================================
നേരം പുലരുന്നതേയുള്ളൂ ...നേരിയ വെളിച്ചം മാത്രം ., മകരമാസത്തിന്റെ തണുപ്പ്കാരണം റോഡും റോഡിൻറെ ഇരുവശങ്ങളിലുള്ള ചെടികളും ഈറനണിഞ്ഞു നിന്നു . ടാറിട്ട റോഡാണെങ്കിലും പലയിടത്തും പൊട്ടലും കുണ്ടും കുഴികളും .... റോഡിൽ ഒരു സൈക്കിളിന്റെ ചെയിൻ ഉരഞ്ഞ്കൊണ്ടുള്ള കരകര ശബ്ദം കേൾക്കാം ..സൈക്കിളിൽ രണ്ട്മൂന്ന് പാത്രങ്ങൾ കൊളുത്തിയിട്ട് കേരിയറിൽ ഒരുചാക്കും കെട്ടിവെച്ച് തലയിൽ ഒരു തോർത്ത്മുണ്ടും കെട്ടി ,ഏന്തിവലിഞ്ഞ് സൈക്കിൾ ചവിട്ടി അയാൾ തൻറെ ചായക്കടയുടെ മുന്നിലെത്തി . സൈക്കിൾ ചുമരിൻറെ അരുകിൽ ചാരിവെച്ച് തൂക്കുപാത്രങ്ങളും ചാക്കും ഇറക്കിവെച്ചു . നിരപ്പലകകൾ ഓരോന്നായി എടുത്ത് മാറ്റി അയാൾ ചായക്കട തുറന്നു .ചെറിയ മണ്ണെണ്ണ വിളക്ക് കത്തിച്ച് വെച്ചു .അടുപ്പ്കത്തിക്കുന്നതിനുമുമ്പ് ഓലകൊണ്ട് മറകെട്ടിയതിൽ തൂക്കിയിട്ടിരുന്ന റേഡിയോ ഓണ്‍ ചെയ്തു ..റേഡിയോയിൽ പ്രത്യേക വാർത്താബുള്ളറ്റിൻ നടന്നുകൊണ്ടിരിക്കുകയായിരുന്നു ....... ആ വാർത്ത കേട്ട് അയാൾ ചെയ്തുകൊണ്ടിരുന്ന പണി നിർത്തിവെച്ച് ഒരു കോരിത്തരിപ്പോടെ വാർത്തകേട്ട് അടുത്തുള്ള ഒരു ബഞ്ചിലിരിന്നു ...
"കമ്പംകോട്ട് ഗ്രാമത്തിൽ വർഗ്ഗീയകലാപം ...നിരവധി പേർ കൊല്ലപ്പെട്ടു ....പലരും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ...വീടുകളും വാഹനങ്ങളും അക്രമത്തിൽ തകർന്നു ....രാത്രി ഒമ്പത് മണിയോടുകൂടിയയിരുന്നു കലാപത്തിൻറെ തുടക്കം ...സംഭവസ്ഥലത്തേക്ക് കൂടുതൽ പോലീസിനെ വിന്യസിച്ചതായി മുഖ്യമന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു ........." ഇതായിരുന്നു വാർത്തയുടെ ചുരുക്കം .
നേരം വെളുത്തു .കേരളക്കരയാകെ വാർത്തപരന്നു .അടിയന്തിര മന്ത്രിസഭാകൂടി കാര്യങ്ങൾ വിലയിരുത്തി .പതിനൊന്ന് മണിക്ക് പ്രതിപക്ഷപാർട്ടികളുമായി ചർച്ച നടത്താൻ മന്ത്രിസഭ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി .
കമ്പംകോട്ട് എന്ന ഗ്രാമം എന്നും കേരള രാഷ്ട്രീയം ചർച്ചചെയ്യപ്പെട്ട ഒരു സ്ഥലമാണ് . കാരണം , ആ ഗ്രാമത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടിയില്ല !... അവിടെ ഹിന്ദു മുസ്ലിം മത സംഘടനകൾ മാത്രം . പരസ്പരം വർഗ്ഗീയ വിഷം തുപ്പുന്നവർ ..മുമ്പ് നേരിയ ഭൂരിപക്ഷത്തിൽ നാഷണൽ കോണ്ഗ്രസ്സ് ഭരിച്ചിരുന്നതായിരുന്നു കമ്പംകോട്ട് ഗ്രാമപഞ്ചായത്ത് . മുസ്ലിം മത സംഘടനയുടെ പിന്തുണയോടെയായിരുന്നു ഭരണം . ബാബരി മസ്ജിദിൻറെ തകർച്ചയിൽ ആ ഗ്രാമത്തിൽ ആകെയുണ്ടായിരുന്ന നാഷണൽകോണ്ഗ്രസ്സിന്റെ കോടി ആറ്റിലെറിയപ്പെട്ടു. അവിടെ കലാപം പൊട്ടിപ്പുറപ്പെട്ടു . അന്നത് നിയന്ത്രിച്ചത് ചില പ്രായമായവർ ചേർന്നാണ് . അവരിൽ മാത്രമാണ് മതത്തിനപ്പുറം മനുഷ്യനാണ് വലുതെന്ന ബോധാമുണ്ടായിരുന്നത് .
കമ്പംകോട്ട് ഗ്രാമത്തിൽ അറിയപ്പെടുന്ന ഒരു തറവാടായിരുന്നു 'മഞ്ചക്കൽ തറവാട്' . പിന്നീട് അവർ ആ പഞ്ചായത്തിന്റെ ഭരണം ഏറ്റെടുത്തു . പഴയകാല ജന്മികളായിരുന്നു അവർ .ഒരു പാരമ്പര്യ നായർ തറവാട് .എല്ലാ മതക്കാരെയും ഒരു പോലെ കാണുന്നവർ ..ആ തറവാട്ട് അംഗങ്ങൾ മത്സരിക്കും ..ഭരണം പിടിക്കും ..ഇതായിരുന്നു കുറച്ച് കാലമായി അവിടെ സംഭവിക്കുന്നത് .
മഞ്ചക്കൽ തറവാട്ടിലെ ഇപ്പഴത്തെ കാരണവർ മാധവൻ നായരായിരുന്നു .അദ്ധേഹത്തിന്റെ വാക്കിനു ആ നാട്ടിൽ മറുവാക്കില്ലായിരുന്നു . നാട്ടുകാരുടെ കുടുംബ പ്രശ്നങ്ങളോ ,മതവിഷയങ്ങളോ എന്ത് തന്നെയായാലും മഞ്ചക്കൽ തറവാട് മുറ്റത്ത് മാധവൻ നായരുടെ മുഖാന്തരമായിരുന്നു ഒത്ത് തീർപ്പായിരുന്നത് .
ആ നാട്ടിൽ വിദ്യാഭ്യാസം പുറത്ത്പോയി നേടിയത് രണ്ട്പേരാണ് .മാധവൻ നായരുടെ മകൾ ഭാമയും ,അധികം സാമ്പത്തികമില്ലാതിരിന്നിട്ടും കഷ്ടപ്പെട്ട് പഠിച്ച സുബൈറും ... ഭാമ മദ്രാസിലും സുബൈർ ബാഗ്ലൂരുമാണ് പഠിച്ചിരുന്നത് . ഏതോ ഒരു സുന്ദര നിമിഷത്തിൽ ഭാമയും സുബൈറും പ്രണയത്തിലായി ..രണ്ട് പേർക്കും മതമുണ്ടെങ്കിലും അവർ ആ മതത്തിൽ ജീവിച്ചിരുന്നവരായിരുന്നില്ല .! അത്കൊണ്ട് തന്നെ പലകാര്യങ്ങളിലും അവർ തമ്മിലുള്ള സാമ്യത അവരെ പ്രണയത്തിലെത്തിച്ചു .
പ്രണയം നാട്ടിൽ ചർച്ചാവിഷയമായിത്തുടങ്ങി എന്നായപ്പോൾ രണ്ട് പേരും നാട് വിടാൻ തീരുമാനിച്ചു . രാത്രിയിൽ ബാഗുമെടുത്ത് ഇരുട്ടിൻറെ മറവിൽ അവർ ഓടി .. പൊതുവെ അവരുടെ പ്രണയത്തിൽ ക്ഷുബിധരായിരുന്നു ഹിന്ദു മുസ്ലിം വർഗ്ഗീയവാദികൾ ....ഒളിച്ചോട്ടം എങ്ങിനെയോ മണത്തറിഞ്ഞ ഹിന്ദു തീവ്രവാദികൾ അവരെ തടയാൻ തീരുമാനിച്ചു ..
ഇടവഴിയിലെ കൂരിരുട്ടിനെ കീറിമുറിച്ച് കൊണ്ട് ഒരു ജീപ്പ് പാഞ്ഞ് വന്നു.
അപകടം മണത്ത സുബൈറും ഭാമയും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും .. അവർ പിടിക്കപ്പെട്ടു ..ഭാമയെ പിടിച്ച് കൊണ്ടുപോയി മാധവൻ നായരെ എൽപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം .. അവരത് ചെയ്തു ...പക്ഷെ !! അതിനെ എതിർത്ത് നിന്ന സുബൈറിനെ അവർ വെട്ടി...വെട്ടേറ്റ സുബൈർ മരിച്ചു . ഇതറിഞ്ഞ മുസ്ലിം തീവ്രവാദികൾ മാധവൻ നായരുടെ നിർദ്ദേശ പ്രകാരമാണ് ഇതെല്ലാം നടന്നെതെന്നു തെറ്റിദ്ധരിച്ച് അവർ മഞ്ചക്കൽ തറവാട്ടിൽ കയറി മാധവൻ നായരെ വെട്ടി . അദ്ദേഹം മരിച്ചില്ലെങ്കിലും ,അതിൻറെ പേരിൽ ഹിന്ദു മുസ്ലിം തമ്മിലടിച്ചു .കമ്പംകോട്ട് ഗ്രാമം കലാപഭൂമിയായി .
സമയം പതിനൊന്നുമണി കഴിഞ്ഞു .....
മുഖ്യമന്ത്രിയും പ്രതിപക്ഷവും ചർച്ച തുടങ്ങിയിട്ട് കുറച്ചു സമയമായി ....
"നമ്മൾ പറഞ്ഞതന്നെ പറഞ്ഞു കൊണ്ടിരുന്നാൽ വെറുതെ സമയം കളയാന്നല്ലാതെ ഒരു കാര്യവുമില്ല.. മന്ത്രി സഭ ഒരു തീരുമാനമെടുത്തിട്ടുണ്ട്.. അത് നടപ്പാക്കലേ വഴിയുള്ളൂ.."
മുഖ്യ മന്ത്രി നിലപാട് വെക്തമാക്കി.
കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയാണിതിനോട് പ്രതികരിച്ചത്..
"നിങ്ങൾ പറയുന്ന കേന്ദ്ര സേനയെ ഇറക്കുന്നതിനു ഞങ്ങൾ എതിരല്ല..എന്നാൽ ദീർഘകാലത്തെക്ക് അവരവിടെ തമ്പടിക്കാന്നുള്ളത് നാണം കെട്ട ഏർപ്പാടാണു..ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം ..ആ നാടിന്റെ അവസ്ഥ നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണു..ഒരു രാഷ്ട്രീയപാർട്ടിയും അവിടെ ഇല്ല..ആകെയുണ്ടായിരുന്നത് നിങ്ങളെ പാർട്ടിയാണു..ആതിന്റെ കാര്യമറിയാലോ..ഞങ്ങളെ പാർട്ടിയുടെ ഒരു കൊടി അവിടെ പാറുന്നുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.."
"അത് നിങ്ങളെ പാർട്ടിക്കാര്യമാണു പറയുന്നത്..ഇത് അതിനുള്ള വേദിയല്ല...നമുക്കിതിൽ എന്ത് ചെയ്യാൻ കഴിയുമെന്നാണു ചർച്ച.."
"അത് നിങ്ങൾ പറഞ്ഞല്ലോ കേന്ദ്രസേനയെ ഇറക്കുമെന്ന്..നിങ്ങളിറക്ക്..ആ നാട്ടിൽ ചെങ്കൊടിൽ നാട്ടി സമാധാനം ഉറപ്പ് വരുത്തുക എന്നതാണു ഞങ്ങളെ തീരുമാനം..അത് ഞങ്ങൾ നടത്തുക തന്നെ ചെയ്യും.."
ഗൗരവത്തോടെ ഇതും പറഞ്ഞ് പാർട്ടി സെക്രട്ടറി ചർച്ച അവിടെ അവസാനിപ്പിച്ചു.
അങ്ങനെ കമ്പം കോട്ട് ഗ്രാമത്തിൽ കേന്ദ്ര സേനയെ വിന്യസിച്ചു.. കലാപത്തിനു അറുതിവന്നെങ്കിലും എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പടാം എന്ന നിലയിലായിരുന്നു ജനങ്ങളുടെ മനസ്സ്..
കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റേറ്റ് കമ്മറ്റികൂടി. എല്ലാ ജില്ലാകമ്മറ്റികൾക്കും അവർക്ക് കീഴിലുള്ള ഘടകങ്ങളിൽ നിന്ന് പാർട്ടിയുടെ ശക്തരായ പ്രവർത്തകരേയും പാർട്ടിക്ലാസ്സെടുക്കാൻ കഴിവുള്ളവരേയും കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ധേശം കൊടുത്തു. ജില്ലാ കമ്മറ്റികൾ ഏരിയാ ലോക്കൽ ബ്രാഞ്ച് തലത്തിലേക്ക് നിർദ്ധേശം കൈമാറി... ഒരാഴ്ച്ചക്കുള്ളിൽ ജില്ലാ കമ്മറ്റികൾ റിപ്പോർട്ട് സമർപ്പിച്ചു. ആയിരത്തി ഇരുന്നൂറ്റിയമ്പതോളം വരുന്ന സഖാക്കളുടെ ലിസ്റ്റാണു സ്റ്റേറ്റ് കമ്മറ്റിക്ക് കൈമാറിയത്.. സ്റ്റേറ്റ് കമ്മറ്റി വിശദമായ പഠനത്തിനു ശേഷം സഖാക്കളിൽ നിന്ന് ആറുപേരെ തിരഞ്ഞെടുത്തു.
അതിനിടെ ഒരു ജില്ലാ കമ്മറ്റിയുടെ ശക്തമായ ഇടപെടൽ മൂലം ഒരു സഖവിനെ കൂടി അതിൽ ഉൾപ്പെടുത്തി. ഒരു ബ്രാഞ്ചിലെ അമ്പത് കഴിഞ്ഞ ഒരു പഴയകാല സഖാവിനെ ഇങ്ങനെ ഒരു ദൗത്യത്തിലേക്കെടുക്കാൻ സ്റ്റേറ്റ് കമ്മറ്റി വിസമ്മതിച്ചെങ്കിലും , അയാളുടെ ആവേശം പാർട്ടിയെ കൊണ്ട് മാറ്റി ചിന്തിപ്പിച്ചു..'സഖാവ് സലാം' അതായിരുന്നു അയാളുടെ പേര്.
ആ ചെറുപ്പക്കാർക്കിടയിൽ സ.സലാം ആവേശമായി..
സഖാക്കൾ ഏഴുപേരേയും പ്രത്യേക കോച്ചിങ്ങിനായി പാർട്ടി മൂന്നുമാസത്തേക്ക് വേറെ വേറെയായി കേരളത്തിന്റെ വിവിധ ഭഗങ്ങളിലേക്കയച്ചു.
മൂന്ന് മാസം കഴിഞ്ഞ് കറതീർന്ന കരുത്തുറ്റ സഖാക്കളായി അവർ തിരിച്ച് വന്നു. കമ്പം കോട്ട് ഗ്രാമത്തിലേക്ക് അവരെ യാത്രക്ക് സജ്ജമാക്കി. പോകും മുമ്പ് പാർട്ടി സെക്രട്ടറി അവരുമായി കൂടിക്കാഴ്ച്ച നടത്തി.
"സഖാക്കളേ..നിങ്ങൾ പാർട്ടിയുടെ വലിയൊരു ദൗത്യമേറ്റെടുത്താണു പുറപ്പെടാൻ ഒരുങ്ങുന്നത്..ഒരിക്കലും എന്ത് പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും ദൗത്യം പൂർത്തിയാക്കാതെ തിരിച്ച് വരരുത്..പാർട്ടിക്ക് വേണ്ടി ജീവൻ നൽകാൻ തയ്യാറായി വേണം നിങ്ങൾ പോകാൻ..ഇതിലെ സ.സലീമിനു പ്രായം കണക്കിലെടുത്ത് ഇനിയും പിന്തിരിയാൻ പാർട്ടി അവസരം നൽകുന്നുണ്ട്..എന്ത് പറയുന്നു.."
"സഖാവേ..എന്നെ പോകാൻ അനുവദിക്കണം..അവിടത്തെ വിഷം ചീറ്റുന്ന മത തീവ്ര വാദികളുടെ വാളിൻ മുനയിൽ ഈ ജീൻ
വെടിയേണ്ടി വന്നാൽ ..അത് ആ ഗ്രാമത്തിൽ ചെങ്കൊടിനാട്ടി പരസ്പരം വെട്ടിമരിക്കുന്നവരെ കൊണ്ട് കൈകോർത്ത് പിടിച്ച് ഇങ്കുലാബ് സിന്ദാബാദ് വിളിപ്പിച്ചെ സംഭവിക്കൂ.."
പ്രായത്തെ വെല്ലുന്ന അയാളുടെ ആവേശം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ മറ്റു സഖാക്കൾ അറിയാതെ ഒരേ സ്വരത്തിൽ ഉറക്കെവിളിച്ചു.. " ഇങ്കുലാബ് സിന്ദാബാദ് ..ഇങ്കുലാബ് സിന്ദാബാദ്..കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്.."
ഏഴു സഖാക്കളുടേയും തോളിൽ തട്ടി അഭിനന്ദിച്ച് പാർട്ടി സെക്രട്ടറി അവരെ യാത്രയാക്കി.
വൈകുന്നേരം അഞ്ച് മണിക്കുള്ള തംബുരു ബസ്സിൽ കമ്പം കോട്ട് ഗ്രാമത്തിൽ സഖാക്കൾ ഓരോരുത്തരായി ചെന്നിറങ്ങി.
ബസ്സിൽ നിന്ന് ആദ്യം പുറത്തിറങ്ങിയത് ഒത്ത ശരീരവും ഉയരവുമുള്ള കറുത്തിരുണ്ട സ.വേണുവാണ് .ജുബ്ബയും ജീൻസ് പാൻറു മായിരുന്നു വേഷം .ഒരു തോൾസഞ്ചിയും കഴുത്തിലുണ്ട് .രണ്ടാമതിറങ്ങിയത് കഷണ്ടിയുള്ള താടിവെച്ച വിരിഞ്ഞ നെഞ്ചുള്ള സ.ബെന്നിയായിരുന്നു .കയ്യിൽ ഒരു ബാഗും ഷർട്ടും മുണ്ടുമായിരുന്നു വേഷം .മൂന്നാമതിറിങ്ങിയത് കറുത്ത് മെലിഞ്ഞവനാണെങ്കിലും സകല ആഭ്യാസമുറകളും പയറ്റിയ സ.രവിയായിരുന്നു .നെറ്റിയിലും കയ്യിലും വെട്ടേറ്റ പാടുകളുണ്ട് .ഷർട്ടും പാൻറുമായിരുന്നു വേഷം . നാലാമാതിറങ്ങിയത് ഉയരം കുറഞ്ഞ മെലിഞ്ഞ വെള്ള ഷർട്ടും മുണ്ടും ധരിച്ച സ.ഷംസുവായിരുന്നു .ആളൊരു പാർട്ടി ബുദ്ധിജീവിയാണ് . അഞ്ചാമതിറങ്ങിയത് താടിയും മുടിയും അൽപം നര വീണുതുടങ്ങിയ ഉയരം കുറഞ്ഞ മസിൽ പെരുപ്പിച്ച് നടക്കുന്ന സ.ബിജുവായിരുന്നു .
"ഒന്ന് വേഗമാകട്ടെ ..ചേട്ടന്മാരെ ...ആളിറങ്ങ് ..ആളിറങ്ങ്..."
കിളി ബസ്സിൽ തട്ടികൊണ്ട് വിളിച്ച് പറഞ്ഞു ...ആറാമൻ പുറത്തിറങ്ങി .കാണാൻ നല്ല ഭംഗിയുള്ള കട്ടമീശ വെച്ച മുപ്പത് വയസ്സിനു താഴെ പ്രായം വരുന്ന സ.സാജൻ .എഴാമാതിറങ്ങിയത് സ.സലാം ...കൂട്ടത്തിൽ ഏറ്റവും പ്രായമുള്ളയാൾ . അയാൾ ഇറങ്ങിയപാടെ ചുറ്റുമൊന്നു കണ്ണോടിച്ചു .അയാളുടെ കണ്ണുകൾ ആരെയോ തിരഞ്ഞു .കണ്ണുകളിൽ എന്തോ നഷ്ടപ്പെട്ടതിൻറെ വിളർച്ച ....
സഖാക്കൾ ഏഴുപേരും നേരേപോയത് പാർട്ടി നേരത്തെ പറഞ്ഞുറപ്പിച്ച മായിൻ ഹാജിയുടെ വീട്ടിലേക്കാണ് .മായിൻ ഹാജിയുടെ മകൻ ഒരു കോളേജ് അധ്യാപകനും ഇടതുപക്ഷ അനുഭാവിയുമായിരുന്നു . മായിൻകുട്ടി പഴയെ സഖാവായിരുന്നെങ്കിലും പിന്നീട് മതകാര്യങ്ങളിൽ തൽപരനായി . എന്നാലും പാർട്ടിയോടുള്ള സ്നേഹം എന്നുമുണ്ട് .
സഖാക്കളെ രണ്ട് കയ്യുംനീട്ടി മായിൻഹാജി സ്വീകരിച്ചു .വീടിനോട് ചേർന്ന അവരുടെ പഴയ ഓടിട്ട ഒരു തറവാടുണ്ട് .അവിടെ സഖാക്കൾക്ക് താമസം ശരിയാക്കി കൊടുത്തു .
"സൗകര്യങ്ങളൊക്കെ കുറവാണ് ...പതുക്കെ എല്ലാം ശരിയാക്കാട്ടാ ...ഇതാരും ഉപയോഗിക്കാറില്ല .."
തോളിലെ മുണ്ടെടുത്ത് തിണ്ണയിലെ പൊടിതുടച്ച് മായിൻ ഹാജി സഖാക്കൾക്ക് ഇരിക്കാൻ സൗകര്യം ചെയ്ത് കൊടുത്തു .
"സൂക്ഷിക്കണട്ടാ ...ഇബടെള്ളോർക്ക് മനസന്മാരെ തിരിച്ചറിയാൻ പറ്റില്ല ..ഗീതയും ഖുറാനും പിടിക്കേണ്ട കയ്യിൽ വാളും വടിയായിട്ടാ ജീവിക്കുന്നത് ...ൻറെ മോനെ ...ൻറെ മോളെ ....ഒന്നിനിം വെറുതെ വിടരുത് ..."
ഇത് പറഞ്ഞ് കൊണ്ട് മായിൻഹാജി വിതുമ്പി ..കലാപത്തിൽ മായിൻഹാജിയുടെ മകൻ കൊല്ലപ്പെട്ടിരിന്നു ..മകളെ നശിപ്പിക്കുകയും ചെയ്തു ..
"എല്ലാം ഞങ്ങൾക്കറിയാം ..നിങ്ങളെയും നിങ്ങളുടെ ദുരന്തവും ഈ നാടും നാട്ടുകാരെയും ....ഞങ്ങളിൽ ഒരുവൻ ഈ നാട്ടിൽ ആരുമറിയാതെ മൂന്ന്മാസക്കാലം നാടിനെയും നാട്ടുകാരെയും പഠിക്കാൻ ഉണ്ടായിരുന്നു ..അതാരെന്ന് പുറത്ത് പറയാൻ ഞങ്ങൾക്ക് അനുവാദമില്ല ..."
സ .ഷംസു പറഞ്ഞു .
"ഞാൻ ചോദിക്ക്ണ് ല്ലാ ...എന്ത് ആവിശ്യണ്ടെങ്കിലും പറയാൻ മടിക്കണ്ടാട്ടാ ...നിങ്ങളിവിടള്ള കാര്യം പുറത്താരും അറിയില്ല ..."
അടുത്ത ദിവസം കമ്പം കോട്ട് ഗ്രാമത്തിൽ മൂന്ന് കവലകളിലായി ഏഴു സഖാക്കൾ തെരുവ് നാടകം അവതരിപ്പിച്ചു ..മരണം മുന്നിൽകണ്ട ഒരു ഹിന്ദുവിന് രക്തം നൽകി ജീവൻ രക്ഷിക്കുന്ന മുസ്ലിമും ..,കടംകൊണ്ട് വലഞ്ഞ് ആത്മഹത്യയുടെ വക്കിലെത്തിയ ഒരു മുസ്ലിമിന് പണംകൊടുത്ത് സഹായിച്ച് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്ന ഹിന്ദുവും ...ഇതായിരുന്നു നാടകത്തിൻറെ ഇതിവൃത്തം . നാടകം കാണാൻ ഒരുപാട് പേർ കുടി ..പാർട്ടിക്കാരാണ് ഇത് നടത്തുന്നതെന്ന് ആർക്കും മനസ്സിലായില്ല ..
അന്ന് രാത്രി തന്നെ ഏഴു സഖാക്കളും മഞ്ചച്ചക്കൽ തറവാട്ടിലേക്ക് പോയി .മാധവൻ നായരെ കാണാൻ ..
"ആ വരൂ വരൂ ..കയറിയിരിക്ക് ...കുറച്ചായി കിടപ്പിലായത് കൊണ്ട് പുറത്തൊന്നും ഇറങ്ങാറില്ല ...മോള് വന്നു പറഞ്ഞു നാടകക്കാര് വന്നിട്ടുണ്ടെന്ന് ..."
"ഞങ്ങൾ നാടകക്കാരല്ല ..ഞങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേഡർമാരാണ് ..പാർട്ടിയുടെ ഒരു ദൗത്യമായി വന്നതാണിവിടെ ..അതിന് നിങ്ങളെ സഹായം വേണം .." സ.വേണു പറഞ്ഞു .
"അങ്ങനെയാണോ ...ഞാൻ ചിലതൊക്കെ അറിഞ്ഞു ..കമ്യൂണിസ്റ്റ് പാർട്ടിയെ എനിക്കിഷ്ടമാണ് .. പക്ഷെ പലനിലപാടുകളോടും എതിർപ്പുണ്ട് ...ന്നാലും ഒരു നല്ലകാര്യത്തിനല്ലേ ..എന്നെക്കൊണ്ടാവുന്നത് ചെയ്യാം .."
" നിങ്ങൾ എത്രയും പെട്ടന്ന് നിങ്ങൾ പറഞ്ഞാൽ കേൾക്കുന്ന കുറച്ചുപേരെ ഇവിടെ വിളിച്ച് കൂട്ടണം ..ഞങ്ങളുടെ തുടക്കം ഇവിടെന്നാണ് ...ഇവിടന്നായിരുന്നല്ലോ കലാപത്തിനു തുടക്കം .." സ.ഷംസു വിശദീകരിച്ചു .
"ഓ ,ആയിക്കോട്ടെ ..പക്ഷെ ഇതിൻറെ പേരിൽ ഈ വീട്ടിലേക്ക് ആരും പടനയിക്കേണ്ട അവസ്ഥ ഉണ്ടാക്കരുത് ."
ചെറുതായി ഒന്ന് മന്ദഹസിച്ച് മാധവൻനായർ പറഞ്ഞു .
"അതിനെ ചെറുക്കാനുള്ള ധൈര്യം ഞങ്ങൾക്കിണ്ട് ..അത് ഞങ്ങക്ക് വിട്ടേക്ക് .."
സ.രവി ഇത്തിരി ഗൗരവത്തിൽ തന്നെ പറഞ്ഞു .
"ഹഹ ..അത് നിങ്ങളെ കണ്ടാലറിയാം ..ചെറുത്ത്നിൽപ്പിൻറെ ആളാണെന്ന് .."
സ.രവിയുടെ മുഖത്തും മറ്റും വെട്ട്കൊണ്ട പാടുകൾ നോക്കി മാധവൻനായർ പറഞ്ഞപ്പോൾ എല്ലാവരും കൂടി ചിരിച്ചു .
അവരുടെ ഇടയിലേക്ക് ഭാമ സംഭാരവുമായി വന്നു . സ.സാജനെ അവളൊന്നു നോക്കിച്ചിരിച്ചു ..
മൂന്ന് മാസക്കാലം സ.സാജനായിരുന്നു പാർട്ടി നിർദ്ദേശമനുസരിച്ച് കമ്പം കോട്ട് ഗ്രാമത്തിൽ പഠിക്കാനായി വന്നത് .അന്ന് ആരും അറിയാതെ വേഷം മാറിയായിരുന്നു സ.സാജൻ കഴിഞ്ഞത് .ഒരിക്കൽ ഒരു കുളക്കടവിൽ വെച്ച് ഭാമ സാജൻറെ യഥാർത്ത രൂപം കണ്ടിരിന്നു .സുബൈർ നഷ്ടപ്പെട്ടതിൽ പിന്നെ അവൾ എല്ലാം മറക്കാനായി ചെന്നിരിക്കാറുള്ള സ്ഥലമായിരുന്നു ആ കുളക്കടവ് .യാദൃശ്ചികമായാണ് ഭാമയും സാജനും കണ്ടു മുട്ടിയത് .ഭാമയിൽ നിന്നാണ് ഗ്രാമത്തെ കുറിച്ചുള്ള വിവരങ്ങൾ സാജൻ പഠിച്ചത് .ഭാമ സാജനെ കുറിച്ച് ആരോടും ഒന്നും പറഞ്ഞിരുന്നില്ല . ഭാമയും സാജനും നല്ല സുഹൃത്തുക്കളായിരുന്നു .
അടുത്തദിവസം രാത്രി എട്ട് മണികഴിഞ്ഞപ്പോൾ മാധവൻനായരുടെ വീട്ടുമുറ്റത്ത് ഇരുപതോളം പേർ ഒത്ത് കൂടി .ചെറുപ്പക്കാരും പ്രായമായവരും സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു . എല്ലാവരും നിലത്തിരുന്നു.സഖാക്കൾ അവരോട് കാര്യങ്ങൾ സംസാരിച്ചു ..അതിനു ശേഷം സ.ഷംസു പ്രസംഗിക്കാൻ തുടങ്ങി ...
".....................................വർഷങ്ങൾക്ക് മുമ്പാണ് പാർട്ടിക്ക് ഇതുപോലെ ഒളിച്ചും പാത്തും യോഗം ചേരേണ്ട അവസ്ത്ഥ ഉണ്ടായിരുന്നത് ...സ.ഇ എം എസ്സി ൻറെ നേതൃത്വത്തിൽ ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ പാർട്ടി അധികാരത്തിൽ വന്ന നാടാണ് നമ്മുടെ ഈ കേരളം ......അധർമ്മത്തെയും അനീതിയേയും മുതലാളിത്വത്തെയും വെട്ടിമാറ്റി വിപ്ലവം കൊണ്ട് നേടിയെടുത്തതാണ് പാർട്ടിയുടെ ചരിത്രങ്ങൾ ...അന്ന് ജന്മികളാണെങ്കിൽ ഇന്ന് വർഗ്ഗീയ വാദികളാണ് പാർട്ടിയുടെ ശത്രുക്കൾ ...........................നമ്മുടെ കേരള നാടിന് ഒരു മനസ്സുണ്ട് .........ആ മനസ്സാണ് കുറച്ച് കാലങ്ങളായി നഷ്ടപ്പെട്ട്ക്കൊണ്ടിരിക്കുന്നത് ....അതിൻറെ ഏറ്റവും ദയനീയമായ അവസ്ഥയാണ് നമ്മുടെ ഈ കമ്പംകോട്ട് ഗ്രാമം .......വർഗ്ഗീയമായി മാത്രം ചിന്തിക്കാൻ പാകത്തിന് നിങ്ങളെയെല്ലാം ഇവിടത്തെ വർഗ്ഗീയ വാദികൾ വാർത്തെടുക്കുകയാണ് ...നിങ്ങൾ വിഘടിച്ച് നിൽക്കാതെ സംഘടിക്കുവിൻ ..........ഇവിടെ എത്രപേർ മരിച്ചു ...എത്രപേർക്ക് പരിക്കേറ്റു ..എത്ര വീടുകൾ നശിച്ചു ...എന്നിട്ടിവിടെ ആര് വിജയിച്ചു ...ഏത് മതം വിജയിച്ചു ...ഏത് മതം നശിച്ചു ...ഏത് ദൈവം മരിച്ചു ....എല്ലാം അതേ പോലെ നിലകൊള്ളുന്നു ...മരിച്ചതും നഷടപ്പെട്ടതും മനുഷ്യർക്ക് മാത്രം ....നമുക്ക് വേണ്ടത് മത സൗഹാർദമല്ല ..മനുഷ്യ സൗഹാർദമാണ് ...മതങ്ങൾ എന്നും സൗഹാർദത്തിലാണ് ........മതങ്ങൾക്കപ്പുറം മനുഷ്യനെ സ്നേഹിക്കുക ..സഹായിക്കുക ..സഹകരിക്കുക ...അവൻറെ അവകാശങ്ങൾ സംരക്ഷിക്കുക ...ചെറിയവനും വലിയവനും ,വെളുത്തവനും കറുത്തവനും ,പണക്കാരനും ദരിദ്രനും ......എല്ലാം എല്ലാം ..ഒന്നാണ് ..എല്ലാവരും സമന്മാരാണെന്നുള്ള ചിന്ത നിങ്ങളിൽ ഉയരുമ്പോൾ നിങ്ങളിൽ കമ്യൂണിസ്റ്റുണ്ടാകും...നങ്ങളുടെ സഹജീവി നിങ്ങൾക്ക് സഖാവായി മാറും ...നമ്മൾ ഓരോർത്തരും 'ഞാൻ സഖാവ് ' എന്ന ചിന്തയിൽ ഉയർന്നാൽ ഒരു വർഗ്ഗീയവാദിക്കും നിങ്ങളുടെ മനസ്സുകൾക്കിടയിൽ മതിൽ കെട്ടാൻ കഴിയില്ല .....ഈ നാട്ടിൽ വർഗ്ഗീയ വാദികൾ കെട്ടിപ്പടുത്ത ആ മതിൽ തകർത്ത് ഈ ഗ്രാമത്തിൻറെ വിരിമാറിൽ ചെങ്കൊടി നാട്ടി , നാമെല്ലാം ഒന്നാണെന്ന ചിന്തയിൽ നിങ്ങളെ ചേർത്ത് കൊണ്ട് മാത്രമേ ഞങ്ങൾ ഈ മണ്ണ്‍ വിടൂ ,,,,അതിന് ഞങ്ങളുടെ ജീവൻ നൽകേണ്ടി വന്നാൽ പോലും ......ലാൽ സലാം സഖാക്കളെ ....ഇങ്കുലാബ് സിന്ദാബാദ് .."
സ. ഷംസു പ്രസംഗം അവസാനിപ്പിച്ചു .പ്രസംഗം കേട്ട് എല്ലാവരും തരിച്ചിരിന്നു ...മാധവൻനായർ കയ്യടിച്ചു ..കൂടെ എല്ലാവരും ചേർന്ന് കയ്യടിച്ചു ..സ.സലാം തൻറെ പ്രായത്തെ മറന്ന് ഉച്ചത്തിൽ വിളിച്ചു ...
"ഇങ്കുലാബ് സിന്ദാബാദ് ...കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ് ..."
എല്ലാവരും അതേറ്റു വിളിച്ചു ...എല്ലാവരിലും ആവേശം അലതല്ലി ..അവർ ഒരു ജാഥയായി അവിടന്ന് നടന്നുനീങ്ങി ...സ.രവി അരയിൽ നിന്ന് ചെങ്കൊടി എടുത്ത് കമ്പിൽ കെട്ടി മുന്നിൽ നടന്നു ....ആരും പ്രതീക്ഷിക്കാതെ കമ്പം കോട്ട് ഗ്രാമത്തിലൂടെ രാത്രിയെ കീറിമുറിച്ച് മുദ്രാവാക്യം മുഴക്കിക്കൊണ്ട് പാർട്ടിയുടെ ആദ്യ പ്രകടനം നടന്നു നീങ്ങി .
നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം ആരംഭിച്ചെന്ന വാർത്ത കവലകളിൽ പരന്നു .പാർട്ടിയെ കുറിച്ച് നല്ലതും ചീത്തയുമായ
അഭിപ്രായങ്ങൾ ഉയർന്നു .എന്നാൽ വർഗ്ഗീയവാദികൾ അവരുടെ ശക്തി പ്രകടനം നടത്തിയത് നാടിനെ വീണ്ടുമൊരു ഭീതിയിലാഴ്ത്തി .കവലകളിൽ അവർ പ്രസംഗിച്ചു ..മത ചിന്തയുള്ളവന് കമ്മ്യൂണിസം പാടില്ലാന്നും ..മുസ്ലിം മത വിശ്വാസത്തെ തകർക്കാനാണ് ദൈവമില്ലന്ന് വിശ്വസിക്കുന്ന ചില കമ്മ്യൂണിസ്റ്റുകൾ ഈ നാട്ടിലെത്തിയതെന്നും ..അതിനെതിരെ ഞങ്ങൾ ചെറുത്ത് നിൽക്കുകതന്നെ ചെയ്യുമെന്നും മറ്റും പറഞ്ഞ് മുസ്ലിം വർഗ്ഗീയവാദികൾ
അണികളെ ആവേശപരിതരാക്കി ...ഏകദേശം ഇതിൻറെ രൂപം തന്നെയായിരുന്നു ഹിന്ദു വർഗ്ഗീയ വാദികളുടെ പ്രസംഗവും .
രാത്രി ഏഴു സഖാക്കൾ കൂടിയിരിന്നു ഭാവി കാര്യങ്ങൾ ചർച്ച ചെയ്തു .
സ.വേണു :- "നമ്മൾ മുൻകൂട്ടി കണ്ടപോലെ തന്നെ കാര്യങ്ങൾ വന്ന് ഭവിക്കുന്നുണ്ട് .വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചൈതില്ലെങ്കിൽ എല്ലാം തകരും ."
സ.ഷംസു :- "നമുക്ക് ആദ്യം ചെയ്യേണ്ടത് ഇവിടെ ഒരു കമ്മറ്റി രൂപീകരിക്കലാണ് ..അതിനു മുമ്പ് കമ്മ്യൂണിസ്റ്റുകൾ മതങ്ങൾക്കെതിരല്ലന്നുള്ള മെസ്സേജ് കൂടി കൊടുക്കാൻ നമുക്ക് കഴിയണം ."
സ.സലാം :- " പ്രായത്തിൽ ഞാൻ മൂത്തതാണെങ്കിലും സഖാക്കളത്ര പാർട്ടി വിവരമൊന്നും ഇക്കില്ല ...ന്നാലും ൻറെ ഒരു തോന്നൽ പറയാണ് ..നമ്മൾ ഈ നാട്ടിലെ എല്ലാ വീടുകളിലും കയറിയിറങ്ങി അവരുടെ മനസ്സറിയണം ..ആർക്കൊക്കെ എത്രത്തോളം വർഗ്ഗീയ ചിന്തകളുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റും .."
സ.ഷംസു :- "സഖാവ് പറഞ്ഞത് നല്ല ആശയമാണ് .."
സ.ബിജു :- "എന്നാ അങ്ങനെ തീരുമാനിച്ചാലോ .."
സ. രവി :- "നമുക്ക് മൂന്ന് ഭാഗമാകാം ...രണ്ട് സഖാക്കൾ വീടുകൾ കയറിയറങ്ങട്ടെ..രണ്ട് സഖാക്കക്കൾ രഹസ്യമായി വർഗ്ഗീയ വാദികളുടെ രഹസ്യ കേന്ദ്രങ്ങൾ നിരീക്ഷക്ക..അത് കുറച്ച് റിസ്ക്കുള്ള കാര്യമാണു..ഭാക്കി മൂന്ന് സഖാക്കൾ കവലകളിൽ പ്രസംഗവും മറ്റുമായി പ്രവർത്തിക്കട്ടെ.."
എല്ലാവരും സ.രവിയുടെ തീരുമാനത്തെ കയ്യടിച്ച് സ്വാഗതം ചൈതു.. സ.ഷംസു എണീറ്റ് നിന്നു..
"സഖാക്കളെ..സ.രവി പരഞ്ഞ കാര്യങ്ങൾ നമുക്കംഗീകരിക്കാം..അതിനായി വീടുകൾ കയറിയിറങ്ങാൻ സ.സലാമും സ. സാജനുമാണു നല്ലത്. സ.സാജനു ഈ നാടിന്റെ മുക്കും മൂലയും അറിയുകയും ചെയ്യും..കവലകളിലെ പ്രസംഗങ്ങൾക്കും മറ്റും ഞാനും സ.ബെന്നിയും സ.വേണുവും ഇറങ്ങാം..സ.രവിയും സ.ബിജുവുമാണു രഹസ്യമായി കാര്യങ്ങൾ വീക്ഷിക്കേണ്ടത്..ഇത് അംഗീകരിക്കുന്നുണ്ടെങ്കിൽ കയ്യടിച്ച് പാസ്സാക്കാം.."
എല്ലാവരും അത് അംഗീകരിച്ചു..അടുത്ത ദിവസം തന്നെ സഖാക്കൾ അവരവരുടെ മേഘലകളിലേക്കിറങ്ങി..
സ. സലാമും സാജനും വീടുകൾ കയറിയിറങ്ങി മൂന്ന് ദിവസം പിന്നിട്ടപ്പോൾ..ഉച്ചവെയിൽ ക്ഷീണം കൊണ്ട് രണ്ട് പേരും ഒരു തെങ്ങിൻ തോപ്പിൽ വിശ്രമത്തിനായി ഇരിന്നു.
"സഖാവിനെന്ത് പറ്റി ...മുഖത്തൊരു വല്ലായ്മ ..രണ്ട് മൂന്ന് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു ..ഇത്ര ദിവസം കയറിയ ഒട്ടുമിക്ക വീടുകളിൽ നിന്നെല്ലാം നല്ല പ്രതികരണമല്ലേ കിട്ടിയത് ..പിന്നെന്തിനാ ഒരു മ്ലാനത ..."
സ.സാജൻ ചോദിച്ചു .
സ.സലാം ഒരു തെങ്ങിൽ ചാരിയിരിന്നു ..കണ്ണുകളടച്ചു ....
"ഇക്ക് ഈ വിവരങ്ങൾ കിട്ടിയാ പോരാ സഖാവേ ..."
സ.സലാം ഒരു നെടുനിശ്വാസം വിട്ടു ...
"പിന്നെ ..? "
"ഹേയ് ഒന്നൂലാ ...നമുക്ക് നീങ്ങാം ..."
സ.സലാം തന്നിൽ നിന്ന് എന്തോ മറക്കുന്നുണ്ടെന്ന് സാജന് തോന്നി ...അവർ നടന്നു ..തെങ്ങിൻ തോപ്പ് കഴിഞ്ഞപ്പോൾ ഒരു ഓടിട്ട വീട് കണ്ടു ..ഒറ്റപ്പെട്ട് നിൽക്കുന്ന ആ വീട്ടിലേക്ക് അവർ കയറിച്ചെന്നു .മിറ്റത്ത് എന്തോ ഉണക്കാനിട്ട് മുഖത്തെയും കഴുത്തിലെയും വിയർപ്പ് ഒരു മുണ്ട് കൊണ്ട് തുടച്ച് മാക്സിയിട്ട ഒരു നാൽപ്പത് കഴിഞ്ഞ സ്ത്രീ ...സഖാക്കളെ കണ്ടപാടെ ആ സ്ത്രീ തലയിൽ മുണ്ടിട്ടു .
"ആരാ ...? "
"ഞങ്ങൾ പാർട്ടിക്കാരാ ..."
സ.ഷംസു പറഞ്ഞു .
"വേണ്ടാ ങ്ങളൊന്നും പറയണ്ടാ ...ഇബടെ ആണുങ്ങല്ലാത്ത വീടാ ...കമ്മ്യൂണിസം പാർട്ടീന്നൊക്കെ പറഞ്ഞ് ഈ മുറ്റത്ത് കേറിപ്പോകരുത് ...."
അപ്രതീക്ഷിതമായ ആ സ്ത്രീയുടെ പ്രതികരണം സഖാക്കളെ അമ്പരപ്പിച്ചു ..ഇതുവരെ കയറിയ ഒരു വീട്ടിൽ നിന്നും കിട്ടാത്ത പ്രതിഷേധമായിരുന്നു ആ സ്ത്രീയിൽ നിന്ന് കിട്ടിയത് .കൂടുതൽ സംസാരിക്കാൻ നിൽക്കാതെ സ.സാജൻ തിരിഞ്ഞ് നടക്കാൻ തുനിഞ്ഞപ്പോൾ സ.സലാം ആ സ്ത്രീയെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു ..
"എന്താ സഖാവേ ...നിങ്ങളെ കണ്ണ്‍ നിറഞ്ഞിട്ടുണ്ടല്ലോ ...എന്തുപറ്റി ..? "
സ.സലാം കണ്ണുകൾ തുടച്ചു ..എന്നിട്ടൊന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു ..
"ഒന്നു മില്ല സഖാവേ ...വാ പോകാം ..."
സ.സലാമിന് പെട്ടെന്നൊരു ഉന്മേഷം വന്നപോലെ സാജന് തോന്നി ..അവർ നടന്നകലുന്നത് ആ സ്ത്രീ നോക്കിനിൽക്കുന്നുണ്ടായിരുന്നു ...സ.സലാം പലവട്ടം ആ സ്ത്രീയെ തിരിഞ്ഞു നോക്കി കൊണ്ടാണ് നടന്നത് .
കമ്പം കോട്ട് ഗ്രാമത്തിൽ രഹസ്യമായി ഒരു പാർട്ടി കമ്മറ്റി രൂപീകരിച്ചു . മൂന്ന് സഖാക്കളുടെ നേതൃത്വത്തിൽ കവലകളിൽ പ്രസംഗങ്ങളും ജാഥകളും ,കുടുംബയോഗങ്ങളും സജീവമായി .
'ഒരു ജാതി ഒരു മതം ഒരു ദൈവം
മനുഷ്യന് 'എന്ന ശ്രീനാരായണ ഗുരുവിൻറെ വാക്കുകൾ മുൻനിർത്തിയായിരുന്നു സഖാക്കൾ ജനങ്ങൾക്കിടയിലേക്കിറങ്ങിയത് ..
രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോൾ സ.ബിജുവും സ.രവിയും വർഗ്ഗീയ വാദികളുടെ മാളങ്ങൾ തേടിയിറങ്ങി.
ഇരുകൂട്ടരുടേയും ആയുധ പരിശീലനവും വർഗ്ഗീയ വിഷം തുപ്പുന്ന കേന്ദ്രങ്ങളും കണ്ടപ്പോൾ സഖാക്കൾ അമ്പരന്നു. ഉടനെ ഒരു കലാപത്തിനുള്ള വാൾതലകൾ മൂർച്ചകൂട്ടുകയ്യാണെന്ന് അവർക്ക് മനസ്സിലായി.
അടുത്ത ദിവസം സഖാക്കൾ യോഗം ചേർന്ന് അവരവരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചർച്ചയിൽ അവർ കാര്യമായെടുത്തത് ഉടനെ ഒരു കലാപം കൂടി നടകാൻ സാധ്യത്യുള്ള കാര്യമായിരുന്നു.. സ.രവി ഒരു പോരാട്ടത്തിനു തയ്യാറാകാൻ മറ്റു സഖാക്കളോട് പറഞ്ഞു. അടിച്ചമർത്തുകയേ ഇതിനു പരിഹാരമുള്ളു..എന്ന് സ.രവി ശക്തിയായി വാദിച്ചു. ഒടുവിൽ എല്ലാവരും അത് അംഗീകരിച്ചു..അതിനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ തീരുമാനിച്ചു.
അടുത്ത ദിവസം മറ്റു സഖാക്കൾ ഇല്ലാതെ സ.സലാം മാത്രം തനിയെ തെങ്ങിൻ തോപ്പിനടുത്തുള്ള ഒറ്റപ്പെട്ട വീട്ടിലെ ആ സ്ത്രീയെ കാണാൻ പോയി..സ.സലാമിനെ കണ്ടപാടെ ആ സ്ത്രീ ബഹളം വെച്ചു.
"ഞാൻ കമ്മ്യൂണിസം പറയാൻ വന്നതല്ല..വേറെ ചിലത് പറയാൻ വന്നതാ..അകത്ത് കയറിയിരിക്കട്ടെ.."
"വേണ്ടാ ..പറയാനുള്ളത് ഈ മുറ്റത്ത്ന്ന് പറഞ്ഞാ മതി.."
സ.സലാം ആ മുറ്റത്തെ ഒരു ചെമ്പകച്ചെടിയുടെ അടുത്തേക്ക് നടന്നു..അതിൽനിന്നും ഒരു ചെമ്പകം പൊട്ടിച്ച് മണത്തു..
"ന്നെ ഓർമ്മയുണ്ടോ..ഞാൻ സലാം..സഖാവ് സലാം.."
പ്പെട്ടന്ന് ആ സ്ത്രീയുടെ മുഖത്ത് എന്തോ മിന്നി മറഞ്ഞു..കണ്ണുകൾ ചുരുങ്ങി..നെറ്റിചുളുങ്ങി ...മുഖം ചുവന്നു..കവിൾത്തടങ്ങൾ വിറച്ചു..സ. സലാമിനു നേരെ വിരൽ ചൂണ്ടി..
"ഇങ്ങളു..അന്ന്...ന്റെ റബ്ബേ..."
ആ സ്ത്രീ പറഞ്ഞ് തീർക്കാനാവാതെ മുഖം പൊത്തി ഓടി ചവിട്ടിൽ പടിയിൽ ഇരിന്ന് കരഞ്ഞു..
"കരയല്ലേ..ഞാൻ..അന്ന്...അങ്ങനെ...."
സ.സലാം വാക്കുകൾ കിട്ടാതെ വിഷമിച്ചു..ആ സ്ത്രീ തല ഉയർത്തി കണ്ണുകൾ തുടച്ച് കൊണ്ട് ചോദിച്ചു.
"ങക്ക് ന്റെ പേരറിയോ..? "
സ.സലാമിന്റെ കണ്ണുകൾ നിറഞ്ഞു..അയാൾ ഇല്ല എന്ന മട്ടിൽ തലയാട്ടി. പിന്നെ ചുമരും ചാരി നിന്ന് ദൂരെ നീണ്ടുകിടക്കുന്ന പാടത്തേക്ക് നോക്കി..അതിലെ നടവരമ്പും പാടം താണ്ടി ഇടവഴിയും നോക്കി നിന്നു..അയാൾ കണ്ണുകളടച്ചു..വർഷങ്ങൾക്ക് മുമ്പുള്ള ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞ് തുടങ്ങി..
അന്ന് ആലപ്പുഴയിൽ ഒരു സമരത്തിൽ പങ്കെടുത്ത നൂറുകണക്കിനു സഖാക്കളിൽ സ.സലാമും സ.ഹൈദരാലിയും പത്തൊമ്പത് കാരി മകൾ ജമീലയുമുണ്ടായിരുന്നു... സമരം തീർന്ന് എല്ലാവരും പിരിയുമ്പോൾ ഏറെ വൈകിയിരുന്നു..രാത്രി നല്ല മഴയുള്ളത് കൊണ്ടും പാടവും ഇടവഴിയും താണ്ടി പോകേണ്ടി വരുന്നത് കൊണ്ടും സ.ഹൈദരാലിയേയും മകളേയും സ.സലാം കൊണ്ടുവിടാൻ കൂട്ടിനു പോയി..പാട വരമ്പിലൂടെ മഴയത്ത് നനഞ്ഞ് കുതിർന്ന് അവർ മൂവരും നടന്നു.. അവർ പരസ്പരം പാർട്ടികാര്യങ്ങൾ സംസാരിക്കുന്നുണ്ടെങ്കിലും സ.സലാമും ജമീലയും പരസ്പരം കണ്ണുകൾകൊണ്ട് പറയാതെ എന്തോ പറയുന്നുണ്ടായിരുന്നു..തണുത്ത് വിറക്കുന്ന ജമീലാക്ക് സലാം തന്റെ ഷർട്ട് ഊരിക്കൊടുത്തു..തനിക്ക് വേണ്ടി തണവ് സഹിച്ച് നടന്ന് നീങ്ങുന്ന സ.സലാമിനെ അവൾക്കിഷ്ടപ്പെട്ടു..
"ഞങ്ങൾ നാടകക്കാരല്ല ..ഞങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേഡർമാരാണ് ..പാർട്ടിയുടെ ഒരു ദൗത്യമായി വന്നതാണിവിടെ ..അതിന് നിങ്ങളെ സഹായം വേണം .." സ.വേണു പറഞ്ഞു .
"അങ്ങനെയാണോ ...ഞാൻ ചിലതൊക്കെ അറിഞ്ഞു ..കമ്യൂണിസ്റ്റ് പാർട്ടിയെ എനിക്കിഷ്ടമാണ് .. പക്ഷെ പലനിലപാടുകളോടും എതിർപ്പുണ്ട് ...ന്നാലും ഒരു നല്ലകാര്യത്തിനല്ലേ ..എന്നെക്കൊണ്ടാവുന്നത് ചെയ്യാം .."
" നിങ്ങൾ എത്രയും പെട്ടന്ന് നിങ്ങൾ പറഞ്ഞാൽ കേൾക്കുന്ന കുറച്ചുപേരെ ഇവിടെ വിളിച്ച് കൂട്ടണം ..ഞങ്ങളുടെ തുടക്കം ഇവിടെന്നാണ് ...ഇവിടന്നായിരുന്നല്ലോ കലാപത്തിനു തുടക്കം .." സ.ഷംസു വിശദീകരിച്ചു .
"ഓ ,ആയിക്കോട്ടെ ..പക്ഷെ ഇതിൻറെ പേരിൽ ഈ വീട്ടിലേക്ക് ആരും പടനയിക്കേണ്ട അവസ്ഥ ഉണ്ടാക്കരുത് ."
ചെറുതായി ഒന്ന് മന്ദഹസിച്ച് മാധവൻനായർ പറഞ്ഞു .
"അതിനെ ചെറുക്കാനുള്ള ധൈര്യം ഞങ്ങൾക്കിണ്ട് ..അത് ഞങ്ങക്ക് വിട്ടേക്ക് .."
സ.രവി ഇത്തിരി ഗൗരവത്തിൽ തന്നെ പറഞ്ഞു .
"ഹഹ ..അത് നിങ്ങളെ കണ്ടാലറിയാം ..ചെറുത്ത്നിൽപ്പിൻറെ ആളാണെന്ന് .."
സ.രവിയുടെ മുഖത്തും മറ്റും വെട്ട്കൊണ്ട പാടുകൾ നോക്കി മാധവൻനായർ പറഞ്ഞപ്പോൾ എല്ലാവരും കൂടി ചിരിച്ചു .
അവരുടെ ഇടയിലേക്ക് ഭാമ സംഭാരവുമായി വന്നു . സ.സാജനെ അവളൊന്നു നോക്കിച്ചിരിച്ചു ..
മൂന്ന് മാസക്കാലം സ.സാജനായിരുന്നു പാർട്ടി നിർദ്ദേശമനുസരിച്ച് കമ്പം കോട്ട് ഗ്രാമത്തിൽ പഠിക്കാനായി വന്നത് .അന്ന് ആരും അറിയാതെ വേഷം മാറിയായിരുന്നു സ.സാജൻ കഴിഞ്ഞത് .ഒരിക്കൽ ഒരു കുളക്കടവിൽ വെച്ച് ഭാമ സാജൻറെ യഥാർത്ത രൂപം കണ്ടിരിന്നു .സുബൈർ നഷ്ടപ്പെട്ടതിൽ പിന്നെ അവൾ എല്ലാം മറക്കാനായി ചെന്നിരിക്കാറുള്ള സ്ഥലമായിരുന്നു ആ കുളക്കടവ് .യാദൃശ്ചികമായാണ് ഭാമയും സാജനും കണ്ടു മുട്ടിയത് .ഭാമയിൽ നിന്നാണ് ഗ്രാമത്തെ കുറിച്ചുള്ള വിവരങ്ങൾ സാജൻ പഠിച്ചത് .ഭാമ സാജനെ കുറിച്ച് ആരോടും ഒന്നും പറഞ്ഞിരുന്നില്ല . ഭാമയും സാജനും നല്ല സുഹൃത്തുക്കളായിരുന്നു .
അടുത്തദിവസം രാത്രി എട്ട് മണികഴിഞ്ഞപ്പോൾ മാധവൻനായരുടെ വീട്ടുമുറ്റത്ത് ഇരുപതോളം പേർ ഒത്ത് കൂടി .ചെറുപ്പക്കാരും പ്രായമായവരും സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു . എല്ലാവരും നിലത്തിരുന്നു.സഖാക്കൾ അവരോട് കാര്യങ്ങൾ സംസാരിച്ചു ..അതിനു ശേഷം സ.ഷംസു പ്രസംഗിക്കാൻ തുടങ്ങി ...
".....................................വർഷങ്ങൾക്ക് മുമ്പാണ് പാർട്ടിക്ക് ഇതുപോലെ ഒളിച്ചും പാത്തും യോഗം ചേരേണ്ട അവസ്ത്ഥ ഉണ്ടായിരുന്നത് ...സ.ഇ എം എസ്സി ൻറെ നേതൃത്വത്തിൽ ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ പാർട്ടി അധികാരത്തിൽ വന്ന നാടാണ് നമ്മുടെ ഈ കേരളം ......അധർമ്മത്തെയും അനീതിയേയും മുതലാളിത്വത്തെയും വെട്ടിമാറ്റി വിപ്ലവം കൊണ്ട് നേടിയെടുത്തതാണ് പാർട്ടിയുടെ ചരിത്രങ്ങൾ ...അന്ന് ജന്മികളാണെങ്കിൽ ഇന്ന് വർഗ്ഗീയ വാദികളാണ് പാർട്ടിയുടെ ശത്രുക്കൾ ...........................നമ്മുടെ കേരള നാടിന് ഒരു മനസ്സുണ്ട് .........ആ മനസ്സാണ് കുറച്ച് കാലങ്ങളായി നഷ്ടപ്പെട്ട്ക്കൊണ്ടിരിക്കുന്നത് ....അതിൻറെ ഏറ്റവും ദയനീയമായ അവസ്ഥയാണ് നമ്മുടെ ഈ കമ്പംകോട്ട് ഗ്രാമം .......വർഗ്ഗീയമായി മാത്രം ചിന്തിക്കാൻ പാകത്തിന് നിങ്ങളെയെല്ലാം ഇവിടത്തെ വർഗ്ഗീയ വാദികൾ വാർത്തെടുക്കുകയാണ് ...നിങ്ങൾ വിഘടിച്ച് നിൽക്കാതെ സംഘടിക്കുവിൻ ..........ഇവിടെ എത്രപേർ മരിച്ചു ...എത്രപേർക്ക് പരിക്കേറ്റു ..എത്ര വീടുകൾ നശിച്ചു ...എന്നിട്ടിവിടെ ആര് വിജയിച്ചു ...ഏത് മതം വിജയിച്ചു ...ഏത് മതം നശിച്ചു ...ഏത് ദൈവം മരിച്ചു ....എല്ലാം അതേ പോലെ നിലകൊള്ളുന്നു ...മരിച്ചതും നഷടപ്പെട്ടതും മനുഷ്യർക്ക് മാത്രം ....നമുക്ക് വേണ്ടത് മത സൗഹാർദമല്ല ..മനുഷ്യ സൗഹാർദമാണ് ...മതങ്ങൾ എന്നും സൗഹാർദത്തിലാണ് ........മതങ്ങൾക്കപ്പുറം മനുഷ്യനെ സ്നേഹിക്കുക ..സഹായിക്കുക ..സഹകരിക്കുക ...അവൻറെ അവകാശങ്ങൾ സംരക്ഷിക്കുക ...ചെറിയവനും വലിയവനും ,വെളുത്തവനും കറുത്തവനും ,പണക്കാരനും ദരിദ്രനും ......എല്ലാം എല്ലാം ..ഒന്നാണ് ..എല്ലാവരും സമന്മാരാണെന്നുള്ള ചിന്ത നിങ്ങളിൽ ഉയരുമ്പോൾ നിങ്ങളിൽ കമ്യൂണിസ്റ്റുണ്ടാകും...നങ്ങളുടെ സഹജീവി നിങ്ങൾക്ക് സഖാവായി മാറും ...നമ്മൾ ഓരോർത്തരും 'ഞാൻ സഖാവ് ' എന്ന ചിന്തയിൽ ഉയർന്നാൽ ഒരു വർഗ്ഗീയവാദിക്കും നിങ്ങളുടെ മനസ്സുകൾക്കിടയിൽ മതിൽ കെട്ടാൻ കഴിയില്ല .....ഈ നാട്ടിൽ വർഗ്ഗീയ വാദികൾ കെട്ടിപ്പടുത്ത ആ മതിൽ തകർത്ത് ഈ ഗ്രാമത്തിൻറെ വിരിമാറിൽ ചെങ്കൊടി നാട്ടി , നാമെല്ലാം ഒന്നാണെന്ന ചിന്തയിൽ നിങ്ങളെ ചേർത്ത് കൊണ്ട് മാത്രമേ ഞങ്ങൾ ഈ മണ്ണ്‍ വിടൂ ,,,,അതിന് ഞങ്ങളുടെ ജീവൻ നൽകേണ്ടി വന്നാൽ പോലും ......ലാൽ സലാം സഖാക്കളെ ....ഇങ്കുലാബ് സിന്ദാബാദ് .."
സ. ഷംസു പ്രസംഗം അവസാനിപ്പിച്ചു .പ്രസംഗം കേട്ട് എല്ലാവരും തരിച്ചിരിന്നു ...മാധവൻനായർ കയ്യടിച്ചു ..കൂടെ എല്ലാവരും ചേർന്ന് കയ്യടിച്ചു ..സ.സലാം തൻറെ പ്രായത്തെ മറന്ന് ഉച്ചത്തിൽ വിളിച്ചു ...
"ഇങ്കുലാബ് സിന്ദാബാദ് ...കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ് ..."
എല്ലാവരും അതേറ്റു വിളിച്ചു ...എല്ലാവരിലും ആവേശം അലതല്ലി ..അവർ ഒരു ജാഥയായി അവിടന്ന് നടന്നുനീങ്ങി ...സ.രവി അരയിൽ നിന്ന് ചെങ്കൊടി എടുത്ത് കമ്പിൽ കെട്ടി മുന്നിൽ നടന്നു ....ആരും പ്രതീക്ഷിക്കാതെ കമ്പം കോട്ട് ഗ്രാമത്തിലൂടെ രാത്രിയെ കീറിമുറിച്ച് മുദ്രാവാക്യം മുഴക്കിക്കൊണ്ട് പാർട്ടിയുടെ ആദ്യ പ്രകടനം നടന്നു നീങ്ങി .
നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം ആരംഭിച്ചെന്ന വാർത്ത കവലകളിൽ പരന്നു .പാർട്ടിയെ കുറിച്ച് നല്ലതും ചീത്തയുമായ
അഭിപ്രായങ്ങൾ ഉയർന്നു .എന്നാൽ വർഗ്ഗീയവാദികൾ അവരുടെ ശക്തി പ്രകടനം നടത്തിയത് നാടിനെ വീണ്ടുമൊരു ഭീതിയിലാഴ്ത്തി .കവലകളിൽ അവർ പ്രസംഗിച്ചു ..മത ചിന്തയുള്ളവന് കമ്മ്യൂണിസം പാടില്ലാന്നും ..മുസ്ലിം മത വിശ്വാസത്തെ തകർക്കാനാണ് ദൈവമില്ലന്ന് വിശ്വസിക്കുന്ന ചില കമ്മ്യൂണിസ്റ്റുകൾ ഈ നാട്ടിലെത്തിയതെന്നും ..അതിനെതിരെ ഞങ്ങൾ ചെറുത്ത് നിൽക്കുകതന്നെ ചെയ്യുമെന്നും മറ്റും പറഞ്ഞ് മുസ്ലിം വർഗ്ഗീയവാദികൾ
അണികളെ ആവേശപരിതരാക്കി ...ഏകദേശം ഇതിൻറെ രൂപം തന്നെയായിരുന്നു ഹിന്ദു വർഗ്ഗീയ വാദികളുടെ പ്രസംഗവും .
രാത്രി ഏഴു സഖാക്കൾ കൂടിയിരിന്നു ഭാവി കാര്യങ്ങൾ ചർച്ച ചെയ്തു .
സ.വേണു :- "നമ്മൾ മുൻകൂട്ടി കണ്ടപോലെ തന്നെ കാര്യങ്ങൾ വന്ന് ഭവിക്കുന്നുണ്ട് .വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചൈതില്ലെങ്കിൽ എല്ലാം തകരും ."
സ.ഷംസു :- "നമുക്ക് ആദ്യം ചെയ്യേണ്ടത് ഇവിടെ ഒരു കമ്മറ്റി രൂപീകരിക്കലാണ് ..അതിനു മുമ്പ് കമ്മ്യൂണിസ്റ്റുകൾ മതങ്ങൾക്കെതിരല്ലന്നുള്ള മെസ്സേജ് കൂടി കൊടുക്കാൻ നമുക്ക് കഴിയണം ."
സ.സലാം :- " പ്രായത്തിൽ ഞാൻ മൂത്തതാണെങ്കിലും സഖാക്കളത്ര പാർട്ടി വിവരമൊന്നും ഇക്കില്ല ...ന്നാലും ൻറെ ഒരു തോന്നൽ പറയാണ് ..നമ്മൾ ഈ നാട്ടിലെ എല്ലാ വീടുകളിലും കയറിയിറങ്ങി അവരുടെ മനസ്സറിയണം ..ആർക്കൊക്കെ എത്രത്തോളം വർഗ്ഗീയ ചിന്തകളുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റും .."സ.ഷംസു :- "സഖാവ് പറഞ്ഞത് നല്ല ആശയമാണ് .."
സ.ബിജു :- "എന്നാ അങ്ങനെ തീരുമാനിച്ചാലോ .."
സ. രവി :- "നമുക്ക് മൂന്ന് ഭാഗമാകാം ...രണ്ട് സഖാക്കൾ വീടുകൾ കയറിയറങ്ങട്ടെ..രണ്ട് സഖാക്കക്കൾ രഹസ്യമായി വർഗ്ഗീയ വാദികളുടെ രഹസ്യ കേന്ദ്രങ്ങൾ നിരീക്ഷക്ക..അത് കുറച്ച് റിസ്ക്കുള്ള കാര്യമാണു..ഭാക്കി മൂന്ന് സഖാക്കൾ കവലകളിൽ പ്രസംഗവും മറ്റുമായി പ്രവർത്തിക്കട്ടെ.."
എല്ലാവരും സ.രവിയുടെ തീരുമാനത്തെ കയ്യടിച്ച് സ്വാഗതം ചൈതു.. സ.ഷംസു എണീറ്റ് നിന്നു..
"സഖാക്കളെ..സ.രവി പരഞ്ഞ കാര്യങ്ങൾ നമുക്കംഗീകരിക്കാം..അതിനായി വീടുകൾ കയറിയിറങ്ങാൻ സ.സലാമും സ. സാജനുമാണു നല്ലത്. സ.സാജനു ഈ നാടിന്റെ മുക്കും മൂലയും അറിയുകയും ചെയ്യും..കവലകളിലെ പ്രസംഗങ്ങൾക്കും മറ്റും ഞാനും സ.ബെന്നിയും സ.വേണുവും ഇറങ്ങാം..സ.രവിയും സ.ബിജുവുമാണു രഹസ്യമായി കാര്യങ്ങൾ വീക്ഷിക്കേണ്ടത്..ഇത് അംഗീകരിക്കുന്നുണ്ടെങ്കിൽ കയ്യടിച്ച് പാസ്സാക്കാം.."
എല്ലാവരും അത് അംഗീകരിച്ചു..അടുത്ത ദിവസം തന്നെ സഖാക്കൾ അവരവരുടെ മേഘലകളിലേക്കിറങ്ങി..
സ. സലാമും സാജനും വീടുകൾ കയറിയിറങ്ങി മൂന്ന് ദിവസം പിന്നിട്ടപ്പോൾ..ഉച്ചവെയിൽ ക്ഷീണം കൊണ്ട് രണ്ട് പേരും ഒരു തെങ്ങിൻ തോപ്പിൽ വിശ്രമത്തിനായി ഇരിന്നു.
"സഖാവിനെന്ത് പറ്റി ...മുഖത്തൊരു വല്ലായ്മ ..രണ്ട് മൂന്ന് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു ..ഇത്ര ദിവസം കയറിയ ഒട്ടുമിക്ക വീടുകളിൽ നിന്നെല്ലാം നല്ല പ്രതികരണമല്ലേ കിട്ടിയത് ..പിന്നെന്തിനാ ഒരു മ്ലാനത ..."
സ.സാജൻ ചോദിച്ചു .
സ.സലാം ഒരു തെങ്ങിൽ ചാരിയിരിന്നു ..കണ്ണുകളടച്ചു ....
"ഇക്ക് ഈ വിവരങ്ങൾ കിട്ടിയാ പോരാ സഖാവേ ..."
സ.സലാം ഒരു നെടുനിശ്വാസം വിട്ടു ...
"പിന്നെ ..? "
"ഹേയ് ഒന്നൂലാ ...നമുക്ക് നീങ്ങാം ..."
സ.സലാം തന്നിൽ നിന്ന് എന്തോ മറക്കുന്നുണ്ടെന്ന് സാജന് തോന്നി ...അവർ നടന്നു ..തെങ്ങിൻ തോപ്പ് കഴിഞ്ഞപ്പോൾ ഒരു ഓടിട്ട വീട് കണ്ടു ..ഒറ്റപ്പെട്ട് നിൽക്കുന്ന ആ വീട്ടിലേക്ക് അവർ കയറിച്ചെന്നു .മിറ്റത്ത് എന്തോ ഉണക്കാനിട്ട് മുഖത്തെയും കഴുത്തിലെയും വിയർപ്പ് ഒരു മുണ്ട് കൊണ്ട് തുടച്ച് മാക്സിയിട്ട ഒരു നാൽപ്പത് കഴിഞ്ഞ സ്ത്രീ ...സഖാക്കളെ കണ്ടപാടെ ആ സ്ത്രീ തലയിൽ മുണ്ടിട്ടു .
"ആരാ ...? "
"ഞങ്ങൾ പാർട്ടിക്കാരാ ..."
സ.ഷംസു പറഞ്ഞു .
"വേണ്ടാ ങ്ങളൊന്നും പറയണ്ടാ ...ഇബടെ ആണുങ്ങല്ലാത്ത വീടാ ...കമ്മ്യൂണിസം പാർട്ടീന്നൊക്കെ പറഞ്ഞ് ഈ മുറ്റത്ത് കേറിപ്പോകരുത് ...."
അപ്രതീക്ഷിതമായ ആ സ്ത്രീയുടെ പ്രതികരണം സഖാക്കളെ അമ്പരപ്പിച്ചു ..ഇതുവരെ കയറിയ ഒരു വീട്ടിൽ നിന്നും കിട്ടാത്ത പ്രതിഷേധമായിരുന്നു ആ സ്ത്രീയിൽ നിന്ന് കിട്ടിയത് .കൂടുതൽ സംസാരിക്കാൻ നിൽക്കാതെ സ.സാജൻ തിരിഞ്ഞ് നടക്കാൻ തുനിഞ്ഞപ്പോൾ സ.സലാം ആ സ്ത്രീയെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു ..
"എന്താ സഖാവേ ...നിങ്ങളെ കണ്ണ്‍ നിറഞ്ഞിട്ടുണ്ടല്ലോ ...എന്തുപറ്റി ..? "
സ.സലാം കണ്ണുകൾ തുടച്ചു ..എന്നിട്ടൊന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു ..
"ഒന്നു മില്ല സഖാവേ ...വാ പോകാം ..."
സ.സലാമിന് പെട്ടെന്നൊരു ഉന്മേഷം വന്നപോലെ സാജന് തോന്നി ..അവർ നടന്നകലുന്നത് ആ സ്ത്രീ നോക്കിനിൽക്കുന്നുണ്ടായിരുന്നു ...സ.സലാം പലവട്ടം ആ സ്ത്രീയെ തിരിഞ്ഞു നോക്കി കൊണ്ടാണ് നടന്നത് .
കമ്പം കോട്ട് ഗ്രാമത്തിൽ രഹസ്യമായി ഒരു പാർട്ടി കമ്മറ്റി രൂപീകരിച്ചു . മൂന്ന് സഖാക്കളുടെ നേതൃത്വത്തിൽ കവലകളിൽ പ്രസംഗങ്ങളും ജാഥകളും ,കുടുംബയോഗങ്ങളും സജീവമായി .'ഒരു ജാതി ഒരു മതം ഒരു ദൈവം
മനുഷ്യന് 'എന്ന ശ്രീനാരായണ ഗുരുവിൻറെ വാക്കുകൾ മുൻനിർത്തിയായിരുന്നു സഖാക്കൾ ജനങ്ങൾക്കിടയിലേക്കിറങ്ങിയത് ..
രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോൾ സ.ബിജുവും സ.രവിയും വർഗ്ഗീയ വാദികളുടെ മാളങ്ങൾ തേടിയിറങ്ങി.
ഇരുകൂട്ടരുടേയും ആയുധ പരിശീലനവും വർഗ്ഗീയ വിഷം തുപ്പുന്ന കേന്ദ്രങ്ങളും കണ്ടപ്പോൾ സഖാക്കൾ അമ്പരന്നു. ഉടനെ ഒരു കലാപത്തിനുള്ള വാൾതലകൾ മൂർച്ചകൂട്ടുകയ്യാണെന്ന് അവർക്ക് മനസ്സിലായി.
അടുത്ത ദിവസം സഖാക്കൾ യോഗം ചേർന്ന് അവരവരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചർച്ചയിൽ അവർ കാര്യമായെടുത്തത് ഉടനെ ഒരു കലാപം കൂടി നടകാൻ സാധ്യത്യുള്ള കാര്യമായിരുന്നു.. സ.രവി ഒരു പോരാട്ടത്തിനു തയ്യാറാകാൻ മറ്റു സഖാക്കളോട് പറഞ്ഞു. അടിച്ചമർത്തുകയേ ഇതിനു പരിഹാരമുള്ളു..എന്ന് സ.രവി ശക്തിയായി വാദിച്ചു. ഒടുവിൽ എല്ലാവരും അത് അംഗീകരിച്ചു..അതിനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ തീരുമാനിച്ചു.
അടുത്ത ദിവസം മറ്റു സഖാക്കൾ ഇല്ലാതെ സ.സലാം മാത്രം തനിയെ തെങ്ങിൻ തോപ്പിനടുത്തുള്ള ഒറ്റപ്പെട്ട വീട്ടിലെ ആ സ്ത്രീയെ കാണാൻ പോയി..സ.സലാമിനെ കണ്ടപാടെ ആ സ്ത്രീ ബഹളം വെച്ചു.
"ഞാൻ കമ്മ്യൂണിസം പറയാൻ വന്നതല്ല..വേറെ ചിലത് പറയാൻ വന്നതാ..അകത്ത് കയറിയിരിക്കട്ടെ.."
"വേണ്ടാ ..പറയാനുള്ളത് ഈ മുറ്റത്ത്ന്ന് പറഞ്ഞാ മതി.."
സ.സലാം ആ മുറ്റത്തെ ഒരു ചെമ്പകച്ചെടിയുടെ അടുത്തേക്ക് നടന്നു..അതിൽനിന്നും ഒരു ചെമ്പകം പൊട്ടിച്ച് മണത്തു..
"ന്നെ ഓർമ്മയുണ്ടോ..ഞാൻ സലാം..സഖാവ് സലാം.."
പ്പെട്ടന്ന് ആ സ്ത്രീയുടെ മുഖത്ത് എന്തോ മിന്നി മറഞ്ഞു..കണ്ണുകൾ ചുരുങ്ങി..നെറ്റിചുളുങ്ങി ...മുഖം ചുവന്നു..കവിൾത്തടങ്ങൾ വിറച്ചു..സ. സലാമിനു നേരെ വിരൽ ചൂണ്ടി..
"ഇങ്ങളു..അന്ന്...ന്റെ റബ്ബേ..."
ആ സ്ത്രീ പറഞ്ഞ് തീർക്കാനാവാതെ മുഖം പൊത്തി ഓടി ചവിട്ടിൽ പടിയിൽ ഇരിന്ന് കരഞ്ഞു..
"കരയല്ലേ..ഞാൻ..അന്ന്...അങ്ങനെ...."
സ.സലാം വാക്കുകൾ കിട്ടാതെ വിഷമിച്ചു..ആ സ്ത്രീ തല ഉയർത്തി കണ്ണുകൾ തുടച്ച് കൊണ്ട് ചോദിച്ചു.
"ങക്ക് ന്റെ പേരറിയോ..? "
സ.സലാമിന്റെ കണ്ണുകൾ നിറഞ്ഞു..അയാൾ ഇല്ല എന്ന മട്ടിൽ തലയാട്ടി. പിന്നെ ചുമരും ചാരി നിന്ന് ദൂരെ നീണ്ടുകിടക്കുന്ന പാടത്തേക്ക് നോക്കി..അതിലെ നടവരമ്പും പാടം താണ്ടി ഇടവഴിയും നോക്കി നിന്നു..അയാൾ കണ്ണുകളടച്ചു..വർഷങ്ങൾക്ക് മുമ്പുള്ള ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞ് തുടങ്ങി..
അന്ന് ആലപ്പുഴയിൽ ഒരു സമരത്തിൽ പങ്കെടുത്ത നൂറുകണക്കിനു സഖാക്കളിൽ സ.സലാമും സ.ഹൈദരാലിയും പത്തൊമ്പത് കാരി മകൾ ജമീലയുമുണ്ടായിരുന്നു... സമരം തീർന്ന് എല്ലാവരും പിരിയുമ്പോൾ ഏറെ വൈകിയിരുന്നു..രാത്രി നല്ല മഴയുള്ളത് കൊണ്ടും പാടവും ഇടവഴിയും താണ്ടി പോകേണ്ടി വരുന്നത് കൊണ്ടും സ.ഹൈദരാലിയേയും മകളേയും സ.സലാം കൊണ്ടുവിടാൻ കൂട്ടിനു പോയി..പാട വരമ്പിലൂടെ മഴയത്ത് നനഞ്ഞ് കുതിർന്ന് അവർ മൂവരും നടന്നു.. അവർ പരസ്പരം പാർട്ടികാര്യങ്ങൾ സംസാരിക്കുന്നുണ്ടെങ്കിലും സ.സലാമും ജമീലയും പരസ്പരം കണ്ണുകൾകൊണ്ട് പറയാതെ എന്തോ പറയുന്നുണ്ടായിരുന്നു..തണുത്ത് വിറക്കുന്ന ജമീലാക്ക് സലാം തന്റെ ഷർട്ട് ഊരിക്കൊടുത്തു..തനിക്ക് വേണ്ടി തണവ് സഹിച്ച് നടന്ന് നീങ്ങുന്ന സ.സലാമിനെ അവൾക്കിഷ്ടപ്പെട്ടു..
"സഖാവിന്റെ വീട്ടിലുള്ളവരെ പറ്റി പറഞ്ഞില്ല.."
സ.ഹൈദരാലി പാർട്ടി വിഷയങ്ങൾ വിട്ട് മറ്റു കാര്യങ്ങൾ സംസാരിച്ച് തുടങ്ങി.
"ആരുമില്ല, ഞാൻ വളർന്നത് എന്റെ വല്ലുമ്മാടെ കൂടെയാണു ..അവർ കഴിഞ്ഞകൊല്ലം മരിച്ചു..ഇപ്പൊ പാർട്ടിക്ക് വേണ്ടി ജീവിക്കുന്നു.."
"പാർട്ടി വേണം..ന്നാൽ കുടുംബവും വേണം..സഖാവിനു ഈ നാട്ടിൽ കൂടിക്കൂടേ.. ക്ക് പ്രായായി..ന്റെ മോളും വളർന്നു..ഉമ്മയില്ലാതെ കഷ്ടപ്പെട്ട് വളർത്തിയതാ..ക്കെന്തെങ്കിലും സംഭവിച്ചാൽ ഇവളൊറ്റക്കാകും..സഖാവിനറിയാലോ നമ്മൾ സഖാക്കളെ അവസ്ഥ.. "
സ.ഹൈദരാലി പറഞ്ഞ് നിർത്തി.
"ശെര്യാ ..സഖാവേ.."
"സലാമിനു ൻറെ മോളെ കല്യാണം കഴിച്ച് ഈ നാട്ടിൽ കൂടിക്കൂടേ..?"
സ.ഹൈദരാലി പാർട്ടി വിഷയങ്ങൾ വിട്ട് മറ്റു കാര്യങ്ങൾ സംസാരിച്ച് തുടങ്ങി.
"ആരുമില്ല, ഞാൻ വളർന്നത് എന്റെ വല്ലുമ്മാടെ കൂടെയാണു ..അവർ കഴിഞ്ഞകൊല്ലം മരിച്ചു..ഇപ്പൊ പാർട്ടിക്ക് വേണ്ടി ജീവിക്കുന്നു.."
"പാർട്ടി വേണം..ന്നാൽ കുടുംബവും വേണം..സഖാവിനു ഈ നാട്ടിൽ കൂടിക്കൂടേ.. ക്ക് പ്രായായി..ന്റെ മോളും വളർന്നു..ഉമ്മയില്ലാതെ കഷ്ടപ്പെട്ട് വളർത്തിയതാ..ക്കെന്തെങ്കിലും സംഭവിച്ചാൽ ഇവളൊറ്റക്കാകും..സഖാവിനറിയാലോ നമ്മൾ സഖാക്കളെ അവസ്ഥ.. "
സ.ഹൈദരാലി പറഞ്ഞ് നിർത്തി.
"ശെര്യാ ..സഖാവേ.."
"സലാമിനു ൻറെ മോളെ കല്യാണം കഴിച്ച് ഈ നാട്ടിൽ കൂടിക്കൂടേ..?"
പെട്ടന്ന് സ.ഹൈദരാലി അത് പറഞ്ഞപ്പോൾ സലാം ജമീലയുടെ മുഖത്ത് നോക്കി..ഇടവഴിയിലേക്ക് അടർന്ന് വീണ ഇളം നിലാവിൽ ജമീലയുടെ നാണം പൂണ്ട മുഖത്തെ പുഞ്ചിരി സലാം കണ്ടു..അയാളും ചിരിച്ചു.
"എനിക്ക് സമ്മതമാണു സഖാവേ..പക്ഷെ നാളെ എനിക്ക് നാട്ടിലൊന്ന് പോയി വരണം .അവിടെ ചിലത് ചൈത് തീർക്കാണ്ട്.."
അവർ വീട്ടിലെത്തി.
"മോളേ..സലാമിനു കുളിക്കാൻ കുറച്ച് വള്ളം കോരിക്കൊടുക്ക്..കുളിച്ചില്ലങ്കിൽ പനി വരും.."
മഴ തോർന്നെങ്കിലും ചെറുതായി ചാറുന്നുണ്ടായിരുന്നു..വെള്ളം കോരുന്നതിനിടെ അവർ പരസ്പരം നോക്കി ചിരിച്ചു..അവളിട്ടിരുന്ന സലാമിന്റെ ഷർട്ട് അവളഴിച്ച് ബക്കറ്റിലിട്ട് കഴുകി അയലിലിട്ടു. അവളുടെ വസ്ത്രം നനഞ്ഞ് ശരീരത്തോട് ഒട്ടിക്കിടന്നു. അവളുടെ ശരീരം സലാമിനെ വല്ലാതെ ആകർഷിച്ചു. ഒരു ഇടിമിന്നലിൽ അവർ പരസ്പരം കണ്ടു..അറിയാതെ അവർ ഒന്നുചേർന്നു............!!!!!
അടുത്ത ദിവസം സലാം പോയി. പക്ഷെ പിന്നെ അയാൾ തിരിച്ച് വന്നില്ല. ജമീല ഗർഭിണിയായി.... മാനക്കേട് സഹിക്കാനാവാതെ കുറച്ച് കാലം കഴിഞ്ഞ് ഏറെ വേദനയോടെ സ.ഹൈദരാലി മരിച്ചു.
"ൻറെ ഉപ്പ മരിച്ചതിനു ശേഷം ഞനെങ്ങനാ ജീവിച്ചതെന്ന് ഇങ്ങക്കറിയ്യോ..പല ബന്ധുക്കളുടേയും വീട്ടിൽ വേലക്കാരിയെ പോലെയാണു ഞാൻ കഴിഞ്ഞത്..ന്റെ മോനെ ഓർത്ത് ഞാൻ വേറെ കല്യാണം കഴിച്ചില്ല.."
"മോനോ ....?"
സ.സലിം ജമീലയെ നോക്കി ..
"അതെ , അന്ന് സംഭവിച്ച തെറ്റിൽ ഞാൻ ഗർഭിണിയായി ..അയിന്റെ പേരിൽ നെഞ്ച് തകർന്നാ ൻറെ ഉപ്പ മരിച്ചത് ..."
"എനിക്ക് സമ്മതമാണു സഖാവേ..പക്ഷെ നാളെ എനിക്ക് നാട്ടിലൊന്ന് പോയി വരണം .അവിടെ ചിലത് ചൈത് തീർക്കാണ്ട്.."
അവർ വീട്ടിലെത്തി.
"മോളേ..സലാമിനു കുളിക്കാൻ കുറച്ച് വള്ളം കോരിക്കൊടുക്ക്..കുളിച്ചില്ലങ്കിൽ പനി വരും.."
മഴ തോർന്നെങ്കിലും ചെറുതായി ചാറുന്നുണ്ടായിരുന്നു..വെള്ളം കോരുന്നതിനിടെ അവർ പരസ്പരം നോക്കി ചിരിച്ചു..അവളിട്ടിരുന്ന സലാമിന്റെ ഷർട്ട് അവളഴിച്ച് ബക്കറ്റിലിട്ട് കഴുകി അയലിലിട്ടു. അവളുടെ വസ്ത്രം നനഞ്ഞ് ശരീരത്തോട് ഒട്ടിക്കിടന്നു. അവളുടെ ശരീരം സലാമിനെ വല്ലാതെ ആകർഷിച്ചു. ഒരു ഇടിമിന്നലിൽ അവർ പരസ്പരം കണ്ടു..അറിയാതെ അവർ ഒന്നുചേർന്നു............!!!!!
അടുത്ത ദിവസം സലാം പോയി. പക്ഷെ പിന്നെ അയാൾ തിരിച്ച് വന്നില്ല. ജമീല ഗർഭിണിയായി.... മാനക്കേട് സഹിക്കാനാവാതെ കുറച്ച് കാലം കഴിഞ്ഞ് ഏറെ വേദനയോടെ സ.ഹൈദരാലി മരിച്ചു.
"ൻറെ ഉപ്പ മരിച്ചതിനു ശേഷം ഞനെങ്ങനാ ജീവിച്ചതെന്ന് ഇങ്ങക്കറിയ്യോ..പല ബന്ധുക്കളുടേയും വീട്ടിൽ വേലക്കാരിയെ പോലെയാണു ഞാൻ കഴിഞ്ഞത്..ന്റെ മോനെ ഓർത്ത് ഞാൻ വേറെ കല്യാണം കഴിച്ചില്ല.."
"മോനോ ....?"
സ.സലിം ജമീലയെ നോക്കി ..
"അതെ , അന്ന് സംഭവിച്ച തെറ്റിൽ ഞാൻ ഗർഭിണിയായി ..അയിന്റെ പേരിൽ നെഞ്ച് തകർന്നാ ൻറെ ഉപ്പ മരിച്ചത് ..."
"ഞാനൊന്നും അറിഞ്ഞില്ല..അന്ന് ഞാൻ പോയത് തിരിച്ച് വരാനാണു..പക്ഷെ ഒരു കേസിൽ ഞാൻ ജയിലിൽ പോയി .."
"വേണ്ടാ..അതൊന്നും പറയണ്ടാ..വർഷം കുറേ കഴിഞ്ഞില്ലേ..ഞ് അത് പറഞ്ഞിട്ടെന്താ കാര്യം..ഇങ്ങളു പൊയ്ക്കോളീ..ൻറെ വീടിനു എപ്പോഴും ആളുകൾ ചുറ്റിപ്പറ്റി നിൽക്കും.. പൊക്കോളീ.."
"ജമീലാ.."
സ.സലാമിന്റെ വിളി കേൾക്കാതെ ജമീല അകത്ത് കയറി കതകടച്ചു..അയാൾ കണ്ണുകൾ തുടച്ച് പതിയെ ആ വീടിന്റെ പടിയിറങ്ങി..വഴിയിൽ സലാമിനെ കുറച്ച് ചെറുപ്പക്കാർ വളഞ്ഞു..
"എന്താ ഇവടെ,..? "
"ഒന്നൂലാ..ഞാൻ വെറുതെ ചിലത് സംസാരിക്കാൻ.."
"കമ്മ്യൂണിസം പഠിപ്പിക്കാൻ വന്നതാകും..ആളില്ലാത്ത വീട്ടിൽ കയറിയുള്ള കമ്മ്യൂണിസം ഈ നാട്ടിൽ നടക്കില്ല.."
"മക്കളേ ..കമ്മ്യൂണിസം പഠിപ്പിക്കാൻ വന്നിട്ടുണ്ടെങ്കിൽ അത് സഖാക്കൾ പഠിപ്പിച്ചേ പോകൂ..അങ്ങനെ ഒരുറപ്പ് ഈ നെഞ്ചിലുള്ളത് കോണ്ടാടാ ഞങ്ങളെ സഖാവെന്ന് വിളിക്കുന്നത്..ഞാൻ സഖാവാടാ.."
"വേണ്ടാ..അതൊന്നും പറയണ്ടാ..വർഷം കുറേ കഴിഞ്ഞില്ലേ..ഞ് അത് പറഞ്ഞിട്ടെന്താ കാര്യം..ഇങ്ങളു പൊയ്ക്കോളീ..ൻറെ വീടിനു എപ്പോഴും ആളുകൾ ചുറ്റിപ്പറ്റി നിൽക്കും.. പൊക്കോളീ.."
"ജമീലാ.."
സ.സലാമിന്റെ വിളി കേൾക്കാതെ ജമീല അകത്ത് കയറി കതകടച്ചു..അയാൾ കണ്ണുകൾ തുടച്ച് പതിയെ ആ വീടിന്റെ പടിയിറങ്ങി..വഴിയിൽ സലാമിനെ കുറച്ച് ചെറുപ്പക്കാർ വളഞ്ഞു..
"എന്താ ഇവടെ,..? "
"ഒന്നൂലാ..ഞാൻ വെറുതെ ചിലത് സംസാരിക്കാൻ.."
"കമ്മ്യൂണിസം പഠിപ്പിക്കാൻ വന്നതാകും..ആളില്ലാത്ത വീട്ടിൽ കയറിയുള്ള കമ്മ്യൂണിസം ഈ നാട്ടിൽ നടക്കില്ല.."
"മക്കളേ ..കമ്മ്യൂണിസം പഠിപ്പിക്കാൻ വന്നിട്ടുണ്ടെങ്കിൽ അത് സഖാക്കൾ പഠിപ്പിച്ചേ പോകൂ..അങ്ങനെ ഒരുറപ്പ് ഈ നെഞ്ചിലുള്ളത് കോണ്ടാടാ ഞങ്ങളെ സഖാവെന്ന് വിളിക്കുന്നത്..ഞാൻ സഖാവാടാ.."
സലാം പഴയ സഖാവിന്റെ ചുറുചുറുക്കോടെ ആവേശ പരിതനായി.. പെട്ടന്ന് അതിലൊരുവൻ സലാമിന്റെ ഷർട്ടിൽ കയറിപ്പിടിച്ചു.
"കള്ള നായി ...വയസ്സ് ഒരു പ്രശ്നമായി നോക്കില്ലാ ...."
പിന്നെ സലാം ഒന്നും ചിന്തിച്ചില്ല ..തൻറെ പ്രായത്തെ മറന്ന് അവരെ തല്ലി ...പക്ഷെ അവരുടെ ചെറുപ്പത്തിന്റെ വീര്യത്തോട് സ.സലാമിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല ..അവർ സലാമിനെ മർദ്ധിച്ച് അവശനാക്കി ...ഒരു തെങ്ങിൻ കുഴിയിലേക്ക് തള്ളി ..സ.സലാമിന്റെ മൂക്കിൽനിന്നും വായിൽ നിന്നും ചോര പൊടിഞ്ഞു ...അവർ ജമീലയുടെ വീടിനു നേരെ കല്ലെറിഞ്ഞു ...
തന്നെ തല്ലിയവർ ഹിന്ദുവർഗ്ഗീയ വാദികളായിരുന്നെന്ന് സ.ഷംസു പറഞ്ഞ് പിന്നീട് സ.സലാം അറിഞ്ഞു ..മാത്രവുമല്ല ജമീലയുടെ വീടിനുനേരെ കല്ലെറിഞ്ഞതിൽ പ്രതിഷേധിച്ച് മുസ്ലിം വർഗ്ഗീയ വാദികൾ പ്രശ്നമുണ്ടാക്കിയെന്നും അറിഞ്ഞപ്പോൾ നാട്ടിൽ വീണ്ടുമൊരു കലാപത്തിനു തുടക്കമായി എന്ന് സ.സലാമിന് മനസ്സിലായി .
"സഖാവേ ...എനിക്ക് ആ വീട്ടിൽ പോണം ...ജമീലയെ രക്ഷിക്കണം ..."
സ.ഷംസുവിന്റെ കൈപിടിച്ച് സ.സലാം പറഞ്ഞു .
"എന്തിന് ..സഖാവിനെന്താ ആ വീടുമായി ബന്ധം ...ആരാ ജമീലാ ...?"
"അതൊക്കെ ഞാൻ പിന്നെ പറയാം ...സഖാവെന്തെങ്കിലുമൊന്ന് ചെയ്യണം ..."
അപ്പോഴേക്കും സ.ബിജു ഓടി കിതച്ച് അങ്ങോട്ട് കയറി വന്നു ..
"സഖാവേ ...ഒരു വിഷയമുണ്ട് ..വീണ്ടും ഒരു കലാപത്തിനു ചാൻസുണ്ട് ...ഒരു കൊലപാതകം നടന്നു ...നമ്മളെന്തെങ്കിലും പെട്ടന്ന് ചെയ്യണം ..."
പെട്ടന്ന് സ.ഷംസുവിന്റെ മട്ടും ഭാവവും മാറി ...
"എവടെ മറ്റു സഖാക്കൾ ...എല്ലാവരെയും പെട്ടന്ന് വിളിച്ച് കൂട്ട് ...ഈ നാട്ടിലെ പുതിയ സഖാക്കളെയും ..."
അധികം താമസിയാതെ മാധവൻനായരുടെ വീട്ടിൽ അവർ ഒരുമിച്ച് കുടി ..
"സഖാക്കളെ ...ഈ നാട്ടിൽ ഇനിയൊരു കലാപം പൊട്ടാൻ അനുവദിക്കരുത് ...എല്ലാ സ്ഥലത്തും നമ്മുടെ ആളുകൾ വേണം ...ഇന്നത്തെ രാത്രി കൊണ്ട് എല്ലാം അവസാനിക്കണം ...വർഗ്ഗീയ വാദികളല്ലാത്ത ഹിന്ദു മുസ്ലിം വീടുകൾക്കും പള്ളികൾക്കും അമ്പലങ്ങൾക്കും നമ്മുടെ സഖാക്കൾ കാവലാകണം ... അതിൻറെ പേരിൽ ജീവൻ കൊടുക്കേണ്ടി വന്നാലും ...ഇങ്കുലാബ് സിന്ദാബാദ് ...കമ്മൂണിസ്റ്റ് പാർട്ടി സിന്ദാബാദ് .."
സ.രവിയായിരുന്നു എല്ലാവർക്കും ആവേശം കൊടുത്തത് ...എല്ലാവരും നാനാഭാഗത്തേക്ക് പോയി ..ഇതിനിടെ സ.സലാം ജമീലയുടെ വീട്ടിലേക്കോടി ...ഇത് കണ്ട് പുറകെ സ.സാജനും ..
"സഖാവേ ...നിക്ക് ..നിങ്ങളെവ്ട്ക്കാ ..."
തെങ്ങിൻ തോപ്പിലെത്തിയപ്പോൾ സാജൻ സലാമിനെ പിടിച്ച് നിർത്തി ..
"ആ വീട്ടിലേക്ക് ഇപ്പൊ പോകല്ലേ ...അവടെ ആരൊക്കെയുണ്ട്..നമുക്ക് കുറച്ച് സഖാക്കളെയും വിളിച്ച് വരാം..."
"അതിനൊന്നും സമയമില്ല ...ആര് തടഞ്ഞാലും ക്ക് ജമീലയെ രക്ഷിക്കണം .."
സ.സലാമിന്റെ ആവേശം കണ്ടപ്പോൾ സ.സാജൻ ആരയിൽ നിന്ന് ചങ്ങല എടുത്തു ..ഒരു ഇരുമ്പ് വടി പുറത്ത് ഷർട്ടിന്റെ ഉള്ളിൽ നിന്നും വലിച്ചെടുത്ത് സ.സലാമിന് കൊടുത്തു ...പിന്നെ രണ്ട് പേരും ജമീലയുടെ വീട്ടിലേക്കോടി ..അവിടെ കൂടിനിന്നവരെ അടിച്ചോടിച്ചു ....എല്ലാവരും ജീവനും കൊണ്ടോടി ..
"സഖാവ് ഇവടെ നിക്ക് ...ഞാൻ അകത്ത് പോയി അവരെ കൂട്ടി വരാം .."
"സഖാവ് പോയി വാ ...ഒരുത്തനും ഇങ്ങോട്ടടുക്കില്ല ...ഞാൻ നോക്കിക്കോളാം ..."
സ.സലാം വാതിൽ തട്ടിവിളിച്ചു ..ജമീല വാതിൽ തുറന്നു ..ആകെ ഭയന്നിരിക്കുന്ന ജമീലയെ സ.സലാം സമാധാനിപ്പിച്ചു ...
"കഴിഞ്ഞതെല്ലാം കഴിഞ്ഞു ..ഇനി ഇവടെ കഴിയണ്ടാ ..എൻറെ കുടെ വരണം ..അന്ന് സഖാവിന്നോട് ഒരു കാര്യം പറഞ്ഞിരുന്നു ..അതെനിക്ക് പാലിക്കണം .."
"ഞാനെവ്ടുക്കും ഇല്ലാ ...ൻറെ മോൻ ഈ നാട്ടിലാ ...അവരെന്നെ കൊല്ലാണെങ്കി കൊല്ലട്ടെ ..."
"അതൊന്നും പറയണ്ട ..എന്റെ കൂടെ വന്നെ പറ്റൂ ...അല്ല ,, മോനെവിടെ .."
അത് കേട്ടപ്പോൾ ജമീല ഉറക്കെ കരഞ്ഞു ..
"അവൻ മരിച്ചു ...."
"എങ്ങനെ ...?എപ്പോ ...?"
"അവനെ കൊന്നതാ ...ഈ നാട്ടിൽ കലാപം തൊടങ്ങിയത് തന്നെ അങ്ങനെ..!! ..ൻറെ മോൻ സുബൈറിനെ കൊന്നിട്ട് ...മാധവൻ നായരെ മോളെ പ്രേമിച്ച തിന് ..."
"സുബൈർ നമ്മുടെ മോനാണോ ...ആരാ കൊന്നത് ....?"
സ.സലാമിന്റെ ദേഹമാസകലം വിറക്കാൻ തുടങ്ങി ..ദേഷ്യവും സങ്കടവും അയാളുടെ രക്തം തിളപ്പിച്ചു ...
"ഇവടത്തെ വർഗ്ഗീയക്കാര് ...ശന്മുഖനും കൂട്ടരും .."
"ക്കറിയില്ലായിരുന്നു ...ഈ നാട്ടിൽ കലാപം ഉണ്ടായെന്നറിഞ്ഞപ്പോ ഞാൻ നിന്നെയാണ് ഓർത്തത് ..നിന്നെ കണ്ടുപിടിക്കാനാണ് ഒരുപാട് കഷ്ടപ്പെട്ട് പാർട്ടിയിൽ പലരെയും കണ്ട് ഈ സംഗത്തിൽ ഞാൻ കയറിപ്പറ്റിയത് ..നിന്നെ കണ്ട് പിടിച്ചപ്പോൾ ഒരിക്കൽ പോലും കാണാത്ത ൻറെ മോൻ നഷ്ടപ്പെട്ടല്ലോ ..."
ആാ ........
പെട്ടന്നൊരു ശബ്ദം കേട്ട് സലാം ജനൽ വഴി പുറത്തേക്ക് നോക്കിയപ്പോൾ സ.സാജനെ ഒരു കൂട്ടം ആളുകൾ വെട്ടുകയായിരുന്നു ...സലാം പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ജമീല തടഞ്ഞു ...
"വേണ്ടാ ...അവരാണ് മോനെ കൊന്നത് ...ശന്മുഖനും കൂട്ടരും ...''
സ.സലാം ജമീലയുടെ കൈപിടിച്ചു ...
"നിന്നെ രക്ഷപ്പെടുത്തലാണ് എൻറെ ലക്ഷ്യം ..സാജൻ എങ്ങനെയെങ്കിലും രക്ഷപ്പെടും ..."
അവർ പുറക് വശത്ത്കൂടെ ഓടി രക്ഷപ്പെട്ടു ...ഇരുട്ടിൽ ..തെങ്ങിൻ തോപ്പിലൂടെ അവർ ഓടി ...സ.സാജനെ അവർ വെട്ടിക്കൊന്നു ..
കമ്പംകോട്ട് ഗ്രാമത്തിൽ പലയിടത്തും അക്രമങ്ങൾ അരങ്ങേറി ..വർഗ്ഗീയ വാദികൾ തമ്മിൽ ഏറ്റുമുട്ടാൻ അനുവദിക്കാതെ ഇരുകൂട്ടരെയും പാർട്ടി സഖാക്കൾ ചെറുത്ത് തോൽപ്പിക്കാൻ തുടങ്ങി ..പലരും രക്തസാക്ഷികളായി ..
ഇടുങ്ങിയ ഒരു വഴിയിൽ വെച്ച് സ.സലാമിനെയും ജമീലയേയും ഷന്മുഖനും കൂട്ടരും തടഞ്ഞു ...
"മാറടാ ...നിന്നെപോലുള്ളവന്റെ വാൾമുനയിൽ പതറാത്ത ചങ്കുറപ്പുള്ള സഖാവാടാ ഞാൻ ..."
പറഞ്ഞു തീരുമ്പോഴേക്കും സ,സലാമിനെ ഷണ്മുഖൻ വെട്ടി ...അടുത്ത വെട്ട് വീഴുമ്പോഴേക്കും സ.രവിയും സ,ബിജുവും സ.വേണുവും അവർക്കിടയിലേക്ക് പാഞ്ഞ് കയറി ...പൊടി പാറുന്ന പോരാട്ടം..ഷന്മുഖന്റെ കൂടെയുള്ളവരെയെല്ലാം സഖാക്കൾ വെട്ടിവീഴ്ത്തി ..സ.രവി ഷന്മുഖനെ തൻറെ അഭ്യാസമുറയിൽ നിലംപരിശാക്കി ...ബിജു സ.രവിക്ക് വാള് കൊടുത്തു ,,,സ.രവി വെട്ടാൻ ഒരുങ്ങിയപ്പോൾ സ.സലാം തടഞ്ഞു ...
"വേണ്ട സഖാവേ ..ഇവനെ കൊല്ലാൻ അവകാശി ഞാനാണ് ..."
ഷന്മുഖന്റെ നെഞ്ചിൽ സ.സലാം ചവിട്ടി ...പിന്നെ രവിയിൽ നിന്ന് വാള് വാങ്ങി ..
"കള്ള നായേ ...ഇവർ നിന്നെ കൊല്ലുന്നത് സഖാക്കളായിട്ടാകും ...പക്ഷെ ഞാനെന്റെ മകൻറെ തന്തയെന്ന നിലക്കാ ..ഇതോടെ തീരട്ടടാ നിന്നെപ്പോലുള്ളവരുടെ വർഗ്ഗീയ ഭ്രാന്ത് ...."
പറഞ്ഞ് തീരലും ഷന്മുഖന്റെ ശരീരത്തിൽ സ.സലാം ആഞ്ഞ് വെട്ടി ...മരിച്ചെന്ന് ഉറപ്പാകും വരെ ......
നെരേം വെളുക്കുമ്പോഴേക്കും നിരവധിപേർ മരിച്ചു ...നാടിൻറെ എല്ലാഭാഗത്തും ചെങ്കൊടി നാട്ടി...
സ.സാജൻറെ വേർപ്പാട് എല്ലാവരെയും ഏറെ സങ്കടപ്പെടുത്തി ...ഭാമയുടെ മറ്റൊരു സ്വപ്നവും തകർന്നു ..
ഒരാഴ്ച്ചകഴിഞ്ഞ് ....
കമ്പം കോട്ട് ഗ്രാമത്തിൽ പാർട്ടിയുടെ വലിയ സമ്മേളനം നടന്നു ..സ.സാജൻറെ പേരിൽ രക്തസാക്ഷി മണ്ഡപം പണിതു .കമ്പം കോട്ട് ഗ്രാമത്തിൽ ചെങ്കൊടി പാറി ....പാർട്ടി ഗ്രാമമായി പ്രഖ്യാപിച്ചു ...പാർട്ടി സെക്രട്ടറി അടക്കം നിരവധി നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു ..ആറ് സഖാക്കളെ ആദരിച്ചു ..അവരെ പ്രതിനിധീകരിച്ച് സ.രവി സംസാരിച്ചു ..
"..................................ഒരുപാട് ത്യാഗം സഹിക്കേണ്ടി വന്നു ഈ നാടിൻറെ മാറിൽ ചെങ്കൊടി നാട്ടാൻ ..മതത്തിൻറെ പേരിൽ ഇനിയാരും വാളെടുക്കില്ല ...വാളെടുക്കുന്നവൻ ഈ ചെങ്കൊടി കണ്ടാൽ വിറക്കും .........................................................................ഞാൻ സഖാവ് എന്നതിൽ അഭിമാനിക്കുന്നു ..ഇനി ഈ ചെങ്കൊടി താഴാതെ വർഗ്ഗീയ വാദികളുടെ വാൾ പൊന്തില്ലന്ന് ഈ അവസരത്തിൽ കമ്പം കോട്ട് ഗ്രാമത്തിനും എൻറെ പാർട്ടിക്കും ഞാൻ വാക്ക് നൽകുന്നു ...ലാൽസലാം സഖാക്കളെ .."
ദിവസങ്ങൾക്ക് ശേഷം ....
നേരം പുലരുന്നതെയുള്ളു ...നേരിയ വെളിച്ചത്തിൽ സൈക്കിളിൻറെ ചെയിൻ ഉരയുന്ന കരകര ശബ്ദത്തിൽ അയാൾ ഏന്തി വലിഞ്ഞ് ചവിട്ടി ...സൈക്കിളിൻറെ പുറകിൽ ഒരു സ്ത്രീയുണ്ട് ...അയാൾ കുറെ നാളുകൾക്ക് ശേഷം ചായക്കട തുറന്നു ...റേഡിയോ ഓണ്‍ ചെയ്തു ...അടുപ്പ് കത്തിച്ചു ...അയാൾക്ക് സഹായത്തിന് പുതുതായി കിട്ടിയ അയാളുടെ ഭാര്യയുണ്ട് ...സ.സലാമിൻറെ ജമീല .....
****ശുഭം *******
റൗഫ് റഹ്മത്തുള്ള വടക്കേകാട് ,
പ്രത്യേക നന്ദി :- ഷുഹൈബ് ആർട്സ് (ഡിസൈനർ )
"കള്ള നായി ...വയസ്സ് ഒരു പ്രശ്നമായി നോക്കില്ലാ ...."
പിന്നെ സലാം ഒന്നും ചിന്തിച്ചില്ല ..തൻറെ പ്രായത്തെ മറന്ന് അവരെ തല്ലി ...പക്ഷെ അവരുടെ ചെറുപ്പത്തിന്റെ വീര്യത്തോട് സ.സലാമിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല ..അവർ സലാമിനെ മർദ്ധിച്ച് അവശനാക്കി ...ഒരു തെങ്ങിൻ കുഴിയിലേക്ക് തള്ളി ..സ.സലാമിന്റെ മൂക്കിൽനിന്നും വായിൽ നിന്നും ചോര പൊടിഞ്ഞു ...അവർ ജമീലയുടെ വീടിനു നേരെ കല്ലെറിഞ്ഞു ...
തന്നെ തല്ലിയവർ ഹിന്ദുവർഗ്ഗീയ വാദികളായിരുന്നെന്ന് സ.ഷംസു പറഞ്ഞ് പിന്നീട് സ.സലാം അറിഞ്ഞു ..മാത്രവുമല്ല ജമീലയുടെ വീടിനുനേരെ കല്ലെറിഞ്ഞതിൽ പ്രതിഷേധിച്ച് മുസ്ലിം വർഗ്ഗീയ വാദികൾ പ്രശ്നമുണ്ടാക്കിയെന്നും അറിഞ്ഞപ്പോൾ നാട്ടിൽ വീണ്ടുമൊരു കലാപത്തിനു തുടക്കമായി എന്ന് സ.സലാമിന് മനസ്സിലായി .
"സഖാവേ ...എനിക്ക് ആ വീട്ടിൽ പോണം ...ജമീലയെ രക്ഷിക്കണം ..."
സ.ഷംസുവിന്റെ കൈപിടിച്ച് സ.സലാം പറഞ്ഞു .
"എന്തിന് ..സഖാവിനെന്താ ആ വീടുമായി ബന്ധം ...ആരാ ജമീലാ ...?"
"അതൊക്കെ ഞാൻ പിന്നെ പറയാം ...സഖാവെന്തെങ്കിലുമൊന്ന് ചെയ്യണം ..."
അപ്പോഴേക്കും സ.ബിജു ഓടി കിതച്ച് അങ്ങോട്ട് കയറി വന്നു ..
"സഖാവേ ...ഒരു വിഷയമുണ്ട് ..വീണ്ടും ഒരു കലാപത്തിനു ചാൻസുണ്ട് ...ഒരു കൊലപാതകം നടന്നു ...നമ്മളെന്തെങ്കിലും പെട്ടന്ന് ചെയ്യണം ..."
പെട്ടന്ന് സ.ഷംസുവിന്റെ മട്ടും ഭാവവും മാറി ...
"എവടെ മറ്റു സഖാക്കൾ ...എല്ലാവരെയും പെട്ടന്ന് വിളിച്ച് കൂട്ട് ...ഈ നാട്ടിലെ പുതിയ സഖാക്കളെയും ..."
അധികം താമസിയാതെ മാധവൻനായരുടെ വീട്ടിൽ അവർ ഒരുമിച്ച് കുടി ..
"സഖാക്കളെ ...ഈ നാട്ടിൽ ഇനിയൊരു കലാപം പൊട്ടാൻ അനുവദിക്കരുത് ...എല്ലാ സ്ഥലത്തും നമ്മുടെ ആളുകൾ വേണം ...ഇന്നത്തെ രാത്രി കൊണ്ട് എല്ലാം അവസാനിക്കണം ...വർഗ്ഗീയ വാദികളല്ലാത്ത ഹിന്ദു മുസ്ലിം വീടുകൾക്കും പള്ളികൾക്കും അമ്പലങ്ങൾക്കും നമ്മുടെ സഖാക്കൾ കാവലാകണം ... അതിൻറെ പേരിൽ ജീവൻ കൊടുക്കേണ്ടി വന്നാലും ...ഇങ്കുലാബ് സിന്ദാബാദ് ...കമ്മൂണിസ്റ്റ് പാർട്ടി സിന്ദാബാദ് .."
സ.രവിയായിരുന്നു എല്ലാവർക്കും ആവേശം കൊടുത്തത് ...എല്ലാവരും നാനാഭാഗത്തേക്ക് പോയി ..ഇതിനിടെ സ.സലാം ജമീലയുടെ വീട്ടിലേക്കോടി ...ഇത് കണ്ട് പുറകെ സ.സാജനും ..
"സഖാവേ ...നിക്ക് ..നിങ്ങളെവ്ട്ക്കാ ..."
തെങ്ങിൻ തോപ്പിലെത്തിയപ്പോൾ സാജൻ സലാമിനെ പിടിച്ച് നിർത്തി ..
"ആ വീട്ടിലേക്ക് ഇപ്പൊ പോകല്ലേ ...അവടെ ആരൊക്കെയുണ്ട്..നമുക്ക് കുറച്ച് സഖാക്കളെയും വിളിച്ച് വരാം..."
"അതിനൊന്നും സമയമില്ല ...ആര് തടഞ്ഞാലും ക്ക് ജമീലയെ രക്ഷിക്കണം .."
സ.സലാമിന്റെ ആവേശം കണ്ടപ്പോൾ സ.സാജൻ ആരയിൽ നിന്ന് ചങ്ങല എടുത്തു ..ഒരു ഇരുമ്പ് വടി പുറത്ത് ഷർട്ടിന്റെ ഉള്ളിൽ നിന്നും വലിച്ചെടുത്ത് സ.സലാമിന് കൊടുത്തു ...പിന്നെ രണ്ട് പേരും ജമീലയുടെ വീട്ടിലേക്കോടി ..അവിടെ കൂടിനിന്നവരെ അടിച്ചോടിച്ചു ....എല്ലാവരും ജീവനും കൊണ്ടോടി ..
"സഖാവ് ഇവടെ നിക്ക് ...ഞാൻ അകത്ത് പോയി അവരെ കൂട്ടി വരാം .."
"സഖാവ് പോയി വാ ...ഒരുത്തനും ഇങ്ങോട്ടടുക്കില്ല ...ഞാൻ നോക്കിക്കോളാം ..."
സ.സലാം വാതിൽ തട്ടിവിളിച്ചു ..ജമീല വാതിൽ തുറന്നു ..ആകെ ഭയന്നിരിക്കുന്ന ജമീലയെ സ.സലാം സമാധാനിപ്പിച്ചു ...
"കഴിഞ്ഞതെല്ലാം കഴിഞ്ഞു ..ഇനി ഇവടെ കഴിയണ്ടാ ..എൻറെ കുടെ വരണം ..അന്ന് സഖാവിന്നോട് ഒരു കാര്യം പറഞ്ഞിരുന്നു ..അതെനിക്ക് പാലിക്കണം .."
"ഞാനെവ്ടുക്കും ഇല്ലാ ...ൻറെ മോൻ ഈ നാട്ടിലാ ...അവരെന്നെ കൊല്ലാണെങ്കി കൊല്ലട്ടെ ..."
"അതൊന്നും പറയണ്ട ..എന്റെ കൂടെ വന്നെ പറ്റൂ ...അല്ല ,, മോനെവിടെ .."
അത് കേട്ടപ്പോൾ ജമീല ഉറക്കെ കരഞ്ഞു ..
"അവൻ മരിച്ചു ...."
"എങ്ങനെ ...?എപ്പോ ...?"
"അവനെ കൊന്നതാ ...ഈ നാട്ടിൽ കലാപം തൊടങ്ങിയത് തന്നെ അങ്ങനെ..!! ..ൻറെ മോൻ സുബൈറിനെ കൊന്നിട്ട് ...മാധവൻ നായരെ മോളെ പ്രേമിച്ച തിന് ..."
"സുബൈർ നമ്മുടെ മോനാണോ ...ആരാ കൊന്നത് ....?"
സ.സലാമിന്റെ ദേഹമാസകലം വിറക്കാൻ തുടങ്ങി ..ദേഷ്യവും സങ്കടവും അയാളുടെ രക്തം തിളപ്പിച്ചു ...
"ഇവടത്തെ വർഗ്ഗീയക്കാര് ...ശന്മുഖനും കൂട്ടരും .."
"ക്കറിയില്ലായിരുന്നു ...ഈ നാട്ടിൽ കലാപം ഉണ്ടായെന്നറിഞ്ഞപ്പോ ഞാൻ നിന്നെയാണ് ഓർത്തത് ..നിന്നെ കണ്ടുപിടിക്കാനാണ് ഒരുപാട് കഷ്ടപ്പെട്ട് പാർട്ടിയിൽ പലരെയും കണ്ട് ഈ സംഗത്തിൽ ഞാൻ കയറിപ്പറ്റിയത് ..നിന്നെ കണ്ട് പിടിച്ചപ്പോൾ ഒരിക്കൽ പോലും കാണാത്ത ൻറെ മോൻ നഷ്ടപ്പെട്ടല്ലോ ..."
ആാ ........
പെട്ടന്നൊരു ശബ്ദം കേട്ട് സലാം ജനൽ വഴി പുറത്തേക്ക് നോക്കിയപ്പോൾ സ.സാജനെ ഒരു കൂട്ടം ആളുകൾ വെട്ടുകയായിരുന്നു ...സലാം പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ജമീല തടഞ്ഞു ...
"വേണ്ടാ ...അവരാണ് മോനെ കൊന്നത് ...ശന്മുഖനും കൂട്ടരും ...''
സ.സലാം ജമീലയുടെ കൈപിടിച്ചു ...
"നിന്നെ രക്ഷപ്പെടുത്തലാണ് എൻറെ ലക്ഷ്യം ..സാജൻ എങ്ങനെയെങ്കിലും രക്ഷപ്പെടും ..."
അവർ പുറക് വശത്ത്കൂടെ ഓടി രക്ഷപ്പെട്ടു ...ഇരുട്ടിൽ ..തെങ്ങിൻ തോപ്പിലൂടെ അവർ ഓടി ...സ.സാജനെ അവർ വെട്ടിക്കൊന്നു ..
കമ്പംകോട്ട് ഗ്രാമത്തിൽ പലയിടത്തും അക്രമങ്ങൾ അരങ്ങേറി ..വർഗ്ഗീയ വാദികൾ തമ്മിൽ ഏറ്റുമുട്ടാൻ അനുവദിക്കാതെ ഇരുകൂട്ടരെയും പാർട്ടി സഖാക്കൾ ചെറുത്ത് തോൽപ്പിക്കാൻ തുടങ്ങി ..പലരും രക്തസാക്ഷികളായി ..
ഇടുങ്ങിയ ഒരു വഴിയിൽ വെച്ച് സ.സലാമിനെയും ജമീലയേയും ഷന്മുഖനും കൂട്ടരും തടഞ്ഞു ...
"മാറടാ ...നിന്നെപോലുള്ളവന്റെ വാൾമുനയിൽ പതറാത്ത ചങ്കുറപ്പുള്ള സഖാവാടാ ഞാൻ ..."
പറഞ്ഞു തീരുമ്പോഴേക്കും സ,സലാമിനെ ഷണ്മുഖൻ വെട്ടി ...അടുത്ത വെട്ട് വീഴുമ്പോഴേക്കും സ.രവിയും സ,ബിജുവും സ.വേണുവും അവർക്കിടയിലേക്ക് പാഞ്ഞ് കയറി ...പൊടി പാറുന്ന പോരാട്ടം..ഷന്മുഖന്റെ കൂടെയുള്ളവരെയെല്ലാം സഖാക്കൾ വെട്ടിവീഴ്ത്തി ..സ.രവി ഷന്മുഖനെ തൻറെ അഭ്യാസമുറയിൽ നിലംപരിശാക്കി ...ബിജു സ.രവിക്ക് വാള് കൊടുത്തു ,,,സ.രവി വെട്ടാൻ ഒരുങ്ങിയപ്പോൾ സ.സലാം തടഞ്ഞു ...
"വേണ്ട സഖാവേ ..ഇവനെ കൊല്ലാൻ അവകാശി ഞാനാണ് ..."
ഷന്മുഖന്റെ നെഞ്ചിൽ സ.സലാം ചവിട്ടി ...പിന്നെ രവിയിൽ നിന്ന് വാള് വാങ്ങി ..
"കള്ള നായേ ...ഇവർ നിന്നെ കൊല്ലുന്നത് സഖാക്കളായിട്ടാകും ...പക്ഷെ ഞാനെന്റെ മകൻറെ തന്തയെന്ന നിലക്കാ ..ഇതോടെ തീരട്ടടാ നിന്നെപ്പോലുള്ളവരുടെ വർഗ്ഗീയ ഭ്രാന്ത് ...."
പറഞ്ഞ് തീരലും ഷന്മുഖന്റെ ശരീരത്തിൽ സ.സലാം ആഞ്ഞ് വെട്ടി ...മരിച്ചെന്ന് ഉറപ്പാകും വരെ ......
നെരേം വെളുക്കുമ്പോഴേക്കും നിരവധിപേർ മരിച്ചു ...നാടിൻറെ എല്ലാഭാഗത്തും ചെങ്കൊടി നാട്ടി...
സ.സാജൻറെ വേർപ്പാട് എല്ലാവരെയും ഏറെ സങ്കടപ്പെടുത്തി ...ഭാമയുടെ മറ്റൊരു സ്വപ്നവും തകർന്നു ..
ഒരാഴ്ച്ചകഴിഞ്ഞ് ....
കമ്പം കോട്ട് ഗ്രാമത്തിൽ പാർട്ടിയുടെ വലിയ സമ്മേളനം നടന്നു ..സ.സാജൻറെ പേരിൽ രക്തസാക്ഷി മണ്ഡപം പണിതു .കമ്പം കോട്ട് ഗ്രാമത്തിൽ ചെങ്കൊടി പാറി ....പാർട്ടി ഗ്രാമമായി പ്രഖ്യാപിച്ചു ...പാർട്ടി സെക്രട്ടറി അടക്കം നിരവധി നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു ..ആറ് സഖാക്കളെ ആദരിച്ചു ..അവരെ പ്രതിനിധീകരിച്ച് സ.രവി സംസാരിച്ചു ..
"..................................ഒരുപാട് ത്യാഗം സഹിക്കേണ്ടി വന്നു ഈ നാടിൻറെ മാറിൽ ചെങ്കൊടി നാട്ടാൻ ..മതത്തിൻറെ പേരിൽ ഇനിയാരും വാളെടുക്കില്ല ...വാളെടുക്കുന്നവൻ ഈ ചെങ്കൊടി കണ്ടാൽ വിറക്കും .........................................................................ഞാൻ സഖാവ് എന്നതിൽ അഭിമാനിക്കുന്നു ..ഇനി ഈ ചെങ്കൊടി താഴാതെ വർഗ്ഗീയ വാദികളുടെ വാൾ പൊന്തില്ലന്ന് ഈ അവസരത്തിൽ കമ്പം കോട്ട് ഗ്രാമത്തിനും എൻറെ പാർട്ടിക്കും ഞാൻ വാക്ക് നൽകുന്നു ...ലാൽസലാം സഖാക്കളെ .."
ദിവസങ്ങൾക്ക് ശേഷം ....
നേരം പുലരുന്നതെയുള്ളു ...നേരിയ വെളിച്ചത്തിൽ സൈക്കിളിൻറെ ചെയിൻ ഉരയുന്ന കരകര ശബ്ദത്തിൽ അയാൾ ഏന്തി വലിഞ്ഞ് ചവിട്ടി ...സൈക്കിളിൻറെ പുറകിൽ ഒരു സ്ത്രീയുണ്ട് ...അയാൾ കുറെ നാളുകൾക്ക് ശേഷം ചായക്കട തുറന്നു ...റേഡിയോ ഓണ്‍ ചെയ്തു ...അടുപ്പ് കത്തിച്ചു ...അയാൾക്ക് സഹായത്തിന് പുതുതായി കിട്ടിയ അയാളുടെ ഭാര്യയുണ്ട് ...സ.സലാമിൻറെ ജമീല .....
****ശുഭം *******
റൗഫ് റഹ്മത്തുള്ള വടക്കേകാട് ,
പ്രത്യേക നന്ദി :- ഷുഹൈബ് ആർട്സ് (ഡിസൈനർ )
-----------------------------------------------------------------------------------------------




